ഔറംഗസേബ് ചക്രവർത്തിയുടെ ജീവിതം | Aurangzeb The Man And The Myth | VallathoruKatha EP
ഔറംഗസേബ് ചക്രവർത്തിയുടെ ജീവിതം | Aurangzeb The Man And The Myth | VallathoruKatha EP#180
#vallathorukatha #Aurangzeb #Baburamachandran#AsianetNewsLive #KeralaNewsLive #MalayalamNewsLive#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 1 400
ഞാൻ രാഷ്ട്രീയം പറയുന്നു എന്ന് നിങ്ങൾ ആരോപിക്കുന്നതിൻ്റെ അർത്ഥം നിങ്ങളുടെ രാഷ്ട്രീയം ഞാൻ പറയുന്നില്ല എന്ന് മാത്രമാണ് - എം എൻ വിജയൻ After seeing all these comments this quote became so meaningful to me
ശാഖയിൽ കുത്തിവെച്ച വിഷമൊന്നും അല്ല യഥാർത്ഥ ചരിത്രമെന്ന് ഉൾകൊള്ളാൻ കഴിയാത്ത കുറേയെണ്ണം കരഞ്ഞു മെഴുകുന്നുണ്ടല്ലോ
@sdeepak2753
3 ай бұрын
പാർട്ടി ക്ലാസ്സിലും ശാഖ യിലും എന്നാലേ ശരി അകത്തുള്ളൂ 😅...
@sdeepak2753
3 ай бұрын
@Niraja-mp3gl എന്നാലേ കോറം തികയാത്തൊള്ളു
@ajmalshaji252
3 ай бұрын
വർഗീയത ഇളക്കി വോട്ട് നേടാനുള്ള ചരിത്രം ഉള്ളതോ ഇല്ലാത്തതോ ആകട്ടെ എന്തിനാണ് ഇതൊക്കെ കുത്തി പൊക്കുന്ന അന്ന് ജീവിച്ചിരുന്ന വർ ഇന്ന് ജീവിച്ചിരിപ്പില്ല.
@_Parthasarathi_
3 ай бұрын
നിനക്ക് ചരിത്രം അറിയില്ലെൽ പോയി പഠിക്കണം , യഥാർത്ഥ ചരിത്രം മദ്രസ്സ ചരിത്രം അല്ല 🤦....
@HamdaAbid132
3 ай бұрын
🤣 avark sathyam kettal kuru pottum
സത്യം സത്യം ആയി തന്നെ പറഞ്ഞ നിങ്ങൾക്ക് 👏👏
പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ചവനായിരുന്നു പാവം ഓരംഗസിബ് 😊
@jandhan6448
3 ай бұрын
പക്ഷെ വാപ്പാനെ കൊല്ലാൻ 2 പ്രാവിശ്യം പോലും ആലോചിക്കേണ്ടി ബന്നില്ല 😅😅
@SuckerNaik
3 ай бұрын
വാപ്പാനെയും സഹോദരങ്ങളെയും കൊന്നാലെന്താ, മതചാരപ്രകാരം കബർ അടക്കിയില്ലേ! ആ വലിയ മനസ് കാണാതെ പോകരുതേ 🤪
@sainudeenkoya49
3 ай бұрын
@@SuckerNaik അധികാരത്തിനു തടസ്സം നിന്നവരെ, സ്വന്തവും ബന്ധവും നോക്കാതെ ഇല്ലാതാക്കിയ സംഭവങ്ങൾ ഇക്കാലത്തുൾപ്പടെ എല്ലാകാലത്തും എല്ലാ രാജ്യത്തും ഉണ്ടായിട്ടുണ്ട്. മഹാനായി അറിയപ്പെടുന്ന അശോക ചക്രവർത്തി തൻ്റെ നിരവധി സഹോദരന്മാരെ കൊന്നിട്ടാണ് അധികാരം പിടിച്ചെടുത്തത്. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ ബന്ധുക്കളായ എട്ടു വീട്ടിൽ പിള്ളമാരെ കഴുവേറ്റിയതും അധികാരം നിലനിർത്താനായിരുന്നല്ലോ. ഇക്കാലത്ത് രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതും നാം കാണുന്നുണ്ടല്ലോ. ഇതെല്ലാം അധികാര മോഹങ്ങളുടെ ഭാഗമായി കണ്ടാൽ മതി.
@indian-gc4hp
3 ай бұрын
@@SuckerNaik ennall ninthe ammaye ookiyavan nhana🤣
@SuckerNaik
3 ай бұрын
@@indian-gc4hpസഹോദരാ അങ്ങേക്ക് അള്ളാഹു നല്ല വഴി കാണിച്ചു തരട്ടെ ❤
സ്വന്തം അച്ഛനെയും brothers നെയും അധികാരത്തിനു വേണ്ടി ഇല്ലാതാകുന്ന ഇവരുമായി compare ചെയ്യുമ്പോൾ ബ്രിട്ടീഷ് കാർ ഒക്കെ എന്ത്??
@malayali801
3 ай бұрын
എല്ലായിടത്തും ഇതുതന്നെ ആയിരുന്നു ഇതിലും മോശമായിരുന്നു രാജഭരണങ്ങൾ
@Teatalks007
3 ай бұрын
😂ബ്രിട്ടീഷുകാർ ഇവിടുത്തുകാരെ മുഴുവൻ അടിമകൾ ആക്കി, ട്രെയിനിൽ ഉന്തി നിറച്ചും മൈതാനത്ത് നിരത്തി നിർത്തി വെടിവെച്ചുമല്ലേ കൊന്നുള്ളു... ഹണ്ടി താങ്ങിയവരുടെ പിന്മുറക്കാരോട് എന്ത് പറയാൻ
@fayazasif1538
3 ай бұрын
Mauryanmaar thott mughalanamar vare Ella rajakanmarkm samanaya chrithram und.innathe social standard vech munkalathe charithrathe tharathanyam cheyyunath thettaya karyam aanu
@Stoic2636
3 ай бұрын
മാർത്താണ്ഡ വർമ അധികാരത്തിൽ വന്നത് സ്വന്തം അമ്മാവൻ്റെ മക്കളെ കൊന്ന അവരുടെ ഭാര്യയെ അടിമയാക്കി vitit ആയിരുന്നു,അതൊക്കെ അന്നത്തെ രീതി ആയിരുന്നു
@SaduCfc
3 ай бұрын
അപ്പൊ പഴശ്ശിയോ 😂😂
മാനവരിൽ മഹോന്നതൻ.. ഔറംഗസേബ്....... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sainudeenkoya49
3 ай бұрын
അതേ, അതുകൊണ്ടാണ് 50 വർഷം ഭരിച്ചത്. സ്വന്തം ജീവിതച്ചെലവിന് തൊപ്പി തുന്നിയും ഖുർആൻ പകർത്തിയെഴുതിയും പണം സ്വരൂപിച്ചത്. നിരവധി ക്ഷേത്രങ്ങൾക്ക് ധനം നൽകിയത്. രാജാ ജയ് സിംഗിനെ മുഖ്യ സൈന്യാധിപനാക്കിയത്.
@shanih5948
3 ай бұрын
100%
@shafeeqpm7135
3 ай бұрын
Yes hundred present 💝
@RaShid653
3 ай бұрын
Ninde poorvigare pole shoe nakkigal alla
@itsmevipin7616
3 ай бұрын
അയാൾ മതഭാന്ത്രൻ ആയിരുന്നു.
Arguably the worst Mughal sulthan.
@cr8114
3 ай бұрын
no ...aurangzeb was an experienced freedom fighter..like nepolean......
@DarylDixon88
3 ай бұрын
@@cr8114 *do some research before shitting here* He looted Hindu Temples, homes and sent the loot Money to Turkey, Mecca Madina. He used cruel tactics to convert Hindus, Hindus had to give tax to live while Muslims were given an allowance, Prisoners were freed if they accepted Islam, Hindu Traders had to pay Custom Duties, while Muslims could Trade freely..
@anilnair3064
3 ай бұрын
Aurangzeb broke up the Mughal alliance with Hindus leading to downfall of Mughals. The Marathas by 1720 captured Delhi and ruled most of India till 1803 - for 83 years till defeat by British. Had secular Dara Shikon been the King after Shahjahan, probably India would have been an Islamic Country. So Aurangzeb has contributed to what India is today.
@nandhinisreekumar2811
3 ай бұрын
@@cr8114wtf u talking about? When and how did napoleon became a freedom fighter😂
@cr8114
3 ай бұрын
if tipu sutthan can become freedom fighter why no napolean,,,,he also was fighting aganist british invasion@@nandhinisreekumar2811
പുള്ളിക്ക് അങ്ങനെ ഹിന്ദുക്കളോടോ ഹിന്ദുമതത്തോടോ പ്രത്യേകിച്ച് വിരോധമൊന്നും ഉണ്ടായിരുന്നില്ല വ്യക്തികളോടുള്ള വിരോധം തീർക്കാൻ വേണ്ടി അമ്പലങ്ങൾ തിരഞ്ഞുപിടിച്ച് തകർത്തു.. അത്രയേ ചെയ്തുള്ളൂ അതിനാണ് ഇവന്മാര്. 😢
@imanoutspoken
Ай бұрын
😂😂😂 എന്നാൽ എത്ര പള്ളികൾ വ്യക്തികൾക്ക് വേണ്ടി തകർത്തു?
ഇന്ത്യ കണ്ട ഏറ്റവും മികച്ച ചക്രവർത്തിമാരിൽ ഒരാളും ഏറ്റവും മികച്ച മുഗൾ ചക്രവർത്തിയുമായ മഹാനായ അക്ബറെ പറ്റി ഒരു episode ചെയ്യാമോ? ❤
@yte549
3 ай бұрын
😂😂😂😂 ettavum mikachathoooo😂😂😂😂😂 onnu poyinidaa.... Mauryan, Guptan etc golden age kazhinje vere enthum varuuu
@storytellerbinubmullanallo567
3 ай бұрын
സ്വന്തം അച്ഛനെ തടങ്കലിൽ ആക്കിയവന് ഒരിക്കലും മറ്റു മതങ്ങളെ അംഗീകരിക്കാൻ കഴിയില്ല....
@vijinvijay
3 ай бұрын
അക്ബർ താരതമ്യേന കുഴപ്പമില്ലാത്ത ചക്രവർത്തിയാരുന്നു... ഒരു തമ്മിൽ ഭേദം തൊമ്മൻ ലൈൻ
@Jay-jy9eg
3 ай бұрын
അത് കഴിഞ്ഞു ബിന് ലാദൻ എപ്പിസോഡ് . മികച്ച തീവ്ര വാദിയാരുന്നു . മഹാനായ ലാദൻ എന്ന് അഫ്ഗാൻ ഗുഹയില് അറിയപ്പെട്ടു 😂
@Amalgz6gl
3 ай бұрын
മികച്ചവരിൽ ഒരാൾ എന്നല്ലേ ഞാൻ പറഞ്ഞത്!!! നിനക്ക് മലയാളം വായിച്ച് മനസ്സിലാക്കാനുള്ള ക്ഷമത ഇല്ലേ???😂😂😂 പിന്നെ പ്രശസ്തിയുടെ കാര്യത്തിൽ ആണെങ്കിൽ അശോകൻ കഴിഞ്ഞിട്ടേ ആരും വരൂ... പിന്നെ ഗുപ്തൻ,വിക്രമാദിത്യൻ, ഹർഷൻ, കൃഷ്‌നദേവരായർ, അക്ബർ അങ്ങനെ കുറച്ച് ചക്രവർത്തിമാർ ഉണ്ട്. അതുകൊണ്ട് ആദ്യം പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്ക്. ഏതെങ്കിലും തരത്തിലുള്ള മുൻവിധികളും കൊണ്ട് കാര്യങ്ങളെ സമീപിക്കരുത്😂😂😂 @@yte549
ഇതൊരു വല്ലാത്ത കഥയായിപ്പോയി 😂😂
ചേട്ടാ, ലോകം കണ്ട ഏറ്റവും വലിയ ചക്കവരട്ടി ഒസാമ ബിൻ ലാദനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ 💚💚😍
@agn90
3 ай бұрын
വെളുപ്പിക്കാൻ കുറച്ച് പ്രയാസം ആണ്.. അതുകൊണ്ട് വേണ്ട!!
@Hail_569
3 ай бұрын
@@agn90velupoikan ith bjp channel allle appo sugam allle😊
ഇന്നത്തെ എപ്പിസോഡ് പച്ചയ്ക്ക് ഉള്ള വെളുപ്പിക്കൽ ആണ്
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@mashkar2062
3 ай бұрын
History അറന്നൽ അത് നിനക്കൊക്കെ വെളുപിക്കലാണ് ......
@dashamoolamreacts9324
3 ай бұрын
😂 എങ്കിൽ യഥാർത്ഥ ചരിത്രം പറ?
@davidmichael8179
3 ай бұрын
@@dashamoolamreacts9324 whatsapp universityil chodichitt und, ipo varum
പറയാതെ വയ്യ... വെളു പ്പിക്കാൻ അങ്ങ് വളരെ ബുദ്ധിമുട്ടുന്നുണ്ട്.. കിടന്നു മെഴുകുന്നു... അതിനൊരു നല്ല നമസ്കാരം...
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.b
അപ്പൊ ജാസിയ എന്ന നികുതി ഹിന്ദുക്കൾക്കെതിരെ ഏർപ്പെടുത്തിയത് സ്നേഹം കൊണ്ടാണോ..? ‼️⁉️
@febinasalam9541
3 ай бұрын
മുസ്ലിംസ് സകാത് ആയി കൊടുക്കേണ്ടിയിരുന്നു. ഹിന്ദുസ് നികുതി ജസ്സിയ ആക്കുകയായിരുന്നു.
@Jay-jy9eg
3 ай бұрын
@@febinasalam9541 മുസ്ലിം അല്ലാത്തവര് എന്തിനാടോ അത് കൊടുക്കുന്നത്?
@arjunks7161
3 ай бұрын
@@febinasalam9541 സക്കാത്ത് ഉം ജിസ്യ യും ഒന്ന് ആണെന്നാണോ താത്ത പറഞ്ഞുവരുന്നത്.
@Jay-jy9eg
3 ай бұрын
പോർക്കുകൾ എന്തും ന്യായീകരിക്കും. ഇവർക്ക് തന്നെ അറിയാം എന്താണെന്ന്. സമ്മതിക്കില്ല എന്ന് മാത്രം.
@febinasalam9541
3 ай бұрын
Mugals ലോക മുസ്ലിംസ് ന്റെ പ്രതിനിധികളല്ല. Ancestor Genghis khan പോലെ അധികാര ഭ്രാന്തന്മാരാണ്. മഹാബലി (myth)ഒഴികെ എല്ലാ രാജാക്കന്മാരും അങ്ങനെത്തന്നെ യായിരുന്നു.അലക്സാണ്ടർ, നെപ്പോലീൻ, സീസർ, അശോകൻ
Never missed an episode,but this time the comment section gave an insight to the current mentality of Kerala than the history of Aurangzeb.
@bobycherian4624
3 ай бұрын
As if ur mind in not filled with poison😂
@sarath2794
3 ай бұрын
ഗുരു തേജ് ബഹാദൂറിനെ തലയറുത്ത് കൊന്ന, സാംബാജി മഹാരാജിനെ തലയറുത്ത് കൊന്ന, കാശിവിശ്വനാഥ് ക്ഷേത്രം തകർത്ത, 46 ലക്ഷം ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരനായ മതഭ്രാന്തനായ ഔറംഗസേബിനെ ഈ സത്യങ്ങൾ ഉൾപെടുത്താതെ ബാബു രാമചന്ദ്രനെപ്പോലെയുള്ള ഒരാൾ പ്രശംസിക്കുന്നത് കാണുന്നതിൽ സങ്കടമുണ്ട്.ശിവാജി വെറുമൊരു നേതാവായിരുന്നില്ല മറാത്താ സാമ്രാജ്യത്തിലെ ഛത്രപതി ശിവാജി മഹാരാജാവാണ് വെറുമൊരു നേതാവ് എന്ന് പറഞ്ഞു ശിവജിയെ പരാമർശിക്കുന്നത് കാണുന്നതിൽ സങ്കടമുണ്ട്. എന്തുകൊണ്ടാണ് ഇടതുപക്ഷക്കാർ മാന്യരായ ഇന്ത്യൻ ഹിന്ദു രാജാക്കന്മാരെ വെറുക്കുകയും മുഗൾ രാജാക്കൻമാരെയും മറ്റ് ക്രൂരരായ മുസ്ലീം ഭരണാധികാരികളെയും സ്നേഹിക്കുകയും ചെയ്യുന്നത്?
@sarath2794
3 ай бұрын
ഗുരു തേജ് ബഹാദൂറിനെ തലയറുത്ത് കൊന്ന, സാംബാജി മഹാരാജിനെ തലയറുത്ത് കൊന്ന, കാശിവിശ്വനാഥ് ക്ഷേത്രം തകർത്ത, 46 ലക്ഷം ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരനായ മതഭ്രാന്തനായ ഔറംഗസേബിനെ ഈ സത്യങ്ങൾ ഉൾപെടുത്താതെ ബാബു രാമചന്ദ്രനെപ്പോലെയുള്ള ഒരാൾ പ്രശംസിക്കുന്നത് കാണുന്നതിൽ സങ്കടമുണ്ട്.ശിവാജി വെറുമൊരു നേതാവായിരുന്നില്ല മറാത്താ സാമ്രാജ്യത്തിലെ ഛത്രപതി ശിവാജി മഹാരാജാവാണ് വെറുമൊരു നേതാവ് എന്ന് പറഞ്ഞു ശിവജി മഹാരാജയേ പരാമർശിക്കുന്നത് കാണുന്നതിൽ സങ്കടമുണ്ട്. എന്തുകൊണ്ടാണ് ഇടതുപക്ഷക്കാർ തങ്ങളും പൂർവികരും ജനിച്ച നാടിനു വേണ്ടി കടന്നുകയറ്റക്കാരായ മുഗളന്മാർക്കെതിരേയും മറ്റ് മുസ്ലീം കടന്നു കയറ്റക്കാർക്കെതിരേയും പോരാടിയ ഇന്ത്യൻ ഹിന്ദു രാജാക്കന്മാരെ വെറുക്കുകയും മുഗൾ രാജാക്കൻമാരെയും മറ്റ് ക്രൂരരായ മുസ്ലീം ഭരണാധികാരികളെയും സ്നേഹിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത്?Audrey Truschke തൻ്റെ ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്ക് പ്രശസ്തയാണ്. ഇന്ത്യ ഭരിച്ച മുസ്ലീം ആക്രമണകാരികളെ അവൾ എപ്പോഴും പ്രശംസിക്കുകയും ഇന്ത്യൻ ഹിന്ദു രാജാക്കന്മാരെ താഴ്ത്തിക്കെട്ടുകയും ചെയ്തു. ഇടതുപക്ഷ മാധ്യമ പ്രവർത്തകരും ചരിത്രകാരന്മാരും അവളുടെ ചരിത്രത്തിൻ്റെ പതിപ്പ് പ്രചരിപ്പിക്കുന്നു, നിർഭാഗ്യവശാൽ, ഔറംഗസേബിനെപ്പോലുള്ള ഒരു മതഭ്രാന്തനെക്കുറിച്ചുള്ള അവളുടെ പ്രശംസകളും ന്യായീകരണങ്ങളും ഒരു വലിയ കൂട്ടം ആളുകൾ വിശ്വസിക്കും.
@Citizen798
3 ай бұрын
@@bobycherian4624 yup,It is😉
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
മുസ്‌ലിം ഭരണകാലത്ത് അമുസ്‌ലിംകൾ നൽകിയിരുന്ന ഒരു നികുതിയാണ് ജിസ്യ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. "ജിസ്യ" എന്ന വാക്കിന് "പരിഹാരം" എന്നും അർത്ഥമുണ്ട്. ചരിത്രപരമായും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയും ഒക്കെയാണ് ജിസ്യയെ കുറിച്ച് മനസ്സിലാക്കേണ്ടത്. ഇസ്ലാമിക രാജ്യത്തിന്റെ സംരക്ഷണത്തിന് പകരമായി പൗരത്വത്തിന്റെ ചില അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനോടൊപ്പം സൈനിക സേവനത്തിൽ നിന്നുള്ള ഒഴിവാക്കലിനുമായി ഇസ്ലാമേതര സമൂഹങ്ങളിൽ നിന്ന് ഈടാക്കുന്ന ഒരു തരം നികുതിയായിട്ടാണ് പൊതുവെ ജിസ്യയെ കാണുന്നത്. നികുതി നൽകുന്നവർക്ക് രാജ്യത്തിന്റെ സംരക്ഷണം, വിചാരണയുടെ അവകാശം, സ്വത്തവകാശം എന്നിവ പോലുള്ള അവകാശങ്ങൾ ഉറപ്പുവരുത്തും. എന്നിരുന്നാലും, ജിസ്യയെക്കുറിച്ച് ചരിത്രപരമായ വിവാദങ്ങളും സമകാലിക ചർച്ചകളും നിലനിൽക്കുന്നു. ചില പണ്ഡിതന്മാർ ജിസ്യ ഒരു നികുതിയല്ല, മറിച്ച് ഒരു തരം "പരിഹാര"മാണെന്ന് വാദിക്കുന്നു. അതായത്, ഇസ്ലാമിക രാജ്യത്തിന്റെ ഭരണത്തിലും സംരക്ഷണത്തിലും പങ്കെടുക്കുന്നില്ലെങ്കിലും അതിന്റെ നേട്ടങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനുള്ള പരിഹാരമാണ് ജിസ്യയെന്ന് ഇവർ കരുതുന്നു. മറ്റു ചിലർ ഇതിനെ ഒരു വിവേചനപരമായ നടപടിയായി കാണുന്നു. സമകാലിക സാഹചര്യത്തിൽ, ഭൂരിപക്ഷ രാജ്യങ്ങളും മതപരമായ അടിസ്ഥാനത്തിലുള്ള നികുതികൾ ഏർപ്പെടുത്തുന്നില്ല. മതസ്വാതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടുന്ന കാലത്ത് ജിസ്യ പോലുള്ള നടപടികൾ ചർച്ചാവിഷയമായി തുടരുന്നു. സാഹചര്യങ്ങളും മതപരമായ വ്യാഖ്യാനങ്ങളും കണക്കിലെടുത്തുകൊണ്ട് വിശകലനം ചെയ്യേണ്ട ഒരു സങ്കീർണ്ണ വിഷയമാണ് ഇത്.
@mohammedsakkariya413
3 ай бұрын
Muslimukalku zakathum nirbandhamairunnu
@anoopr3931
2 ай бұрын
@@mohammedsakkariya413 secular state അത് ഒന്നും ഇല്ല തികച്ചും വിവേചന ആണ് jasiya പോലുള്ള നികുതി കൾ.
Now I realize how much of a saint Aunrangazeb was . Thank you for opening my eyes to the truth babu. 😂
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്. '
@mbb07
3 ай бұрын
verum Babu alla bro Babu Ramachandran
എൻ്റെ ബാബു സാറെ ഇതിപ്പോ ഔറംഗസേബ് വെളുത്തു വെളുത്തു പാണ്ടു പിടിക്കുമല്ലോ 😂
വല്ലാത്തൊരു വെളുപ്പിക്കലാണ്... പറഞ്ഞിട്ട് കാര്യമില്ല വളാഞ്ചേരിയിലെ SFI ആണല്ലോ ഇങ്ങനൊക്കെ പറയാനേ കഴിയൂ 😏
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@netizen..
3 ай бұрын
ഈ കാലത്തെ മുഗൾ.സൈന്യാധിപൻ ആയ ഹിന്ദു രജപുത്ര വംശജറ് ആയ ആളുകളുടെ പേര് പരിശോധിച്ചാൽ അമ്പലം പോളി വ്യക്തമായി മനസ്സിൽ ആകുകയും ചെയ്യും...
White washing of Aurangazeb
@Tup7kSh7kur
3 ай бұрын
Have you read those books?
അടുത്തത് ഛത്രപതി ശിവജി മഹാരാജ് നെ കുറിച്ച് ചെയ്യാമോ ????
@unknown23237
3 ай бұрын
അത് വേണോ?ചരിത്രത്തെ അതുപോലെ പറയുമ്പോൾ ഉള്ളിൽ ഉണ്ടാക്കിയ വെണ്ണക്കൽ ശിൽപ്പം ഒക്കെ ഉടഞ്ഞെന്ന് വരാം
@NEYMAR-zi8dv
3 ай бұрын
@@unknown23237 ചരിത്രം മാറ്റാൻ പറ്റില്ലല്ലോ ... എന്താണെന്ന് അറിയുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല .. പിന്നെ വെണ്ണക്കൽ ശിൽപം. അത് ഉടയും എന്നൊക്കെ പറയുന്നത് മണ്ടത്തരം അല്ലേ .🥱🥱
@Rakhasa
3 ай бұрын
@@unknown23237എന്റേത് മാത്രം ശരി ബാക്കിയുള്ളതെല്ലാം തെറ്റ് എന്നൊരു ചിന്താഗതിയാണ് എന്നും അന്നും ഇന്നും എല്ലാ പ്രശ്നങ്ങൾക്കും കാരണം ബുദ്ധിയുള്ളവർ അത് എന്നും അവർക്കെതിരെ ഉപയോഗിക്കുകയും ചെയ്തു
@astha..825
3 ай бұрын
അത് ഞമ്മന്റെ ആളല്ല അതോണ്ട് സാധ്യത കുറവാണു
@mith434
3 ай бұрын
ഞമ്മൻ്റെ ആളിനെ വെള്ള പൂശാൻ മാത്രം ഇവന് വാ തുറക്കുക
എന്റെ ബാബു സുടൂ വെളുപ്പിക്കല്‍ നടത്തിയാളെ കേരളത്തില്‍ views കിട്ടു, ടിപ്പു , അഔരങ്ങസീബ് , ഹഫീസ് സൈദിന്റെ ഒരു വെളുപ്പിക്കല്‍ കൂടെ ചെയ്യാമോ
@Abdul__Azeez
3 ай бұрын
Sangilkke ishttamillatha reethiyil charithram paranjal athe veluppikkal😂😂😂
@nasrusheen4583
3 ай бұрын
എന്ത് ഒരു കരച്ചിൽ ആണ് യഥാർത്ഥ ചരിത്രം കേൾക്കുമ്പോൾ ഇങ്ങനെ തന്നെ ആകും
@mymemories8619
3 ай бұрын
ഔറംഗസീബ്ൻറ പേര് കേൾക്കുമ്പോഴേക്കും വിറളി പിടിക്കുന്ന ഉണ്ടെങ്കിൽ അയാൾ മരണമാസ് തന്നെ💯
@baijusivaram8832
3 ай бұрын
ഫീലിംഗ് പുച്ഛം
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്. :
അയാൾ ചെയ്തു കൂട്ടിയ ക്രൂരതകളുടെ ആഴം ഇന്നും ഹിന്ദു സമൂഹത്തിന്റെ തലമുറകൾക്കു ഒരു വലിയ പാഠവും, മുന്നറിയിപ്പുകളുമാണ് എന്ന് പറയാതെ വയ്യ ⭐️⭐️
@jellybengaming1321
3 ай бұрын
Whatsapp university 😂
@aswing2706
3 ай бұрын
@@jellybengaming1321Urban naxal University😅.
@Sha-ic4lv
Ай бұрын
എങ്ങനെ?ഒന്ന് വിശദമാക്കാമോ?
Kami Preach
@mashkar2062
3 ай бұрын
Sungi spotted
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്..
incomplete. Babu sir has not covered details of Aurangazeb's personal life, his morals, his military conquests, and many other vivid shades of Aurangazeb Alamgir's life. hope you do a second part of this episode.
@freez300
3 ай бұрын
😂😂😂 halal jihad 😂😂😂
@patrickjane6351
3 ай бұрын
😂😂
@sahyankerala971
3 ай бұрын
എല്ലാത്തിനും ഒരു അജണ്ട ഉണ്ട് ദാസാ. ബിജെപി ക്ക് അവരുടെ അജണ്ട ഉള്ളത് പോലെ ബാബുവിനും അയാളുടെ അജണ്ട ഉണ്ട്. എവിടേയും കേൾക്കുന്ന കാര്യങ്ങൾ അർദ്ധ സത്യങ്ങൾ ആണെന്നുള്ള കാര്യം നമുക്ക് ബോധ്യം ഉണ്ടാവണം.
@sudhinsuvarnan6785
3 ай бұрын
അധികാരത്തിന് വേണ്ടി സ്വന്തം സഹോദരന്മാരെയും അവരുടെ കുഞ്ഞുമക്കളെ വരെയും കൊന്നുകളഞ്ഞതാണോ കോയാ,അതോ പിതാവിനെ വരെ തടവിൽ ഇട്ടതോ.. മഹത്വം...😂😂😊
@RoRZoro
3 ай бұрын
He didn't studied history from Madrassa's whatsapp group.. 🤣🤣
Chatrapathi shivaji plzz❤
ഒരു പക്ഷം പിടിച്ചു അവതരിപ്പിക്കല്ലടെയ്.. കറക്യൂട് fact പറ
@Palasasi-lk2ib
3 ай бұрын
പഴയ എസ് എഫ് ഐ ക്കാരനിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ
@mymemories8619
3 ай бұрын
@@Palasasi-lk2ib ganeshinte Plastic surgery kazhinjaday
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്. '
@netizen..
3 ай бұрын
ഈ കാലത്തെ മുഗൾ.സൈന്യാധിപൻ ആയ ഹിന്ദു രജപുത്ര വംശജറ് ആയ ആളുകളുടെ പേര് പരിശോധിച്ചാൽ അമ്പലം പോളി വ്യക്തമായി മനസ്സിൽ ആകുകയും ചെയ്യും...
വെളുപ്പിക്കലിന്റെ ഇടതു വേർഷൻ..😂😂😂😂
@dalbindalmon8430
3 ай бұрын
എങ്കിൽ ശാഖയിൽ പഠിപ്പിക്കുന്ന ചരിത്രം പറയാം😅😅
@shihabk8198
3 ай бұрын
Next എപ്പിസോഡ് ശാഖ വേർഷൻ
@sreejithshankark2012
3 ай бұрын
@@shihabk8198 ശരി ഔറഗസീബേ
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@malayali_here
3 ай бұрын
@@dalbindalmon8430ഇവർക്കെല്ലാം ശാഖയിൽ പഠിപ്പിക്കുന്നത് മാത്രമാണ് ചരിത്രം. 😢
കേരളത്തിൽ വരുമ്പോൾ കഥകളും ചരിത്രങ്ങളും മാറും...കൊള്ളയും, കൊലയും, സ്ത്രീകളെ അടിമകളാക്കി വെച്ച അധിനിവേശ തെമ്മാടികൾ വിശുദ്ധരാകും..😬 അവതരണം കൊള്ളാം പക്ഷേ ബാബു സാറേ.. തെക്കേ ഇന്ത്യക്കപ്പുറുത്തുള്ളവർക്കറിയാം യാഥാർഥ്യം...😂
@jebbyjan1376
3 ай бұрын
Vidhybhyasam illatha janangal allae avidae kooduthalum ullathu . Appo avarkku athu mathi 🤣🤣🤣🤣🤣🤣🤣
@anusha9518
3 ай бұрын
ഈ പറഞ്ഞത് ഒക്കെ തന്നെ ആയിരുന്നു രാജാക്കന്മാർ ഉം അവിടെ ഹിന്ദു മുസ്ലിം വ്യത്യാസം ഇല്ല, ഫ്രീഡം at midnight ഒക്കെ വായിച്ചാൽ അറിയാം 🥴
എത്ര വെളുപ്പിച്ചട്ടും അങ്ങട് വെളുക്കിനില്ല... Detergent മാറ്റാറായി
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.b
@Tup7kSh7kur
3 ай бұрын
Historyil Thottu thoppiyidunna paniyalle nintethu
As you mentioned earlier in the episode about Tipu, looking through today's political correctness, it may not be a good idea to measure what he did and did during his reign
@KRKKBHASKAR
3 ай бұрын
We have a Raja Dharma shown by lord Shree Ram . He left Kingdom for his father's word . Bharatha ruled with Ram's footwear. The Mughal culture is totally alien to Bharath. Even they used to say they are of Turkish lineage and connected to Central Asia through Timur. Like the British, they were invaders
Clearly, neutrally, honestly explained
@Justice-league-
3 ай бұрын
Jizya tax nte honesty marannu poi
@balamuralikrishna6082
3 ай бұрын
Definitely not neutral 😅
@sainudeenkoya49
3 ай бұрын
@@Justice-league- കുരിശുയുദ്ധ ശേഷം ഇസ്ലാമിനെ വികൃതമായി അവതരിപ്പിക്കുവാൻ പാശ്ചാത്യ ചരിത്രകാരന്മാർ സ്വീകരിച്ച പല നടപടികളിൽ ഒന്നാണ് ഇസ്ലാമിക പദാവലികളെ വികലമായി ചിത്രീകരിക്കുന്ന എന്നത്. ജിഹാദ്, ജിസിയ ഹിജാബ് എന്നിവ ഉദാഹരണം. നമ്മുടെ നാട്ടിലും ഹലാലും ഹിജാബും വികൃതമായി ചിത്രീകരിച്ച് കോളിളക്കം സൃഷ്ടിച്ചത് കണ്ടതാണല്ലോ. ഭൂനികുതി, സംരക്ഷണ നികുതി, പ്രതിഫലം എന്നൊക്കെയാണ് ജിസിയ എന്ന വാക്കിന്റെ അർത്ഥം. മതക്കരം എന്ന അർത്ഥം നൽകിയത് മേൽസൂചിപ്പിച്ച പാശ്ചാത്യ ചരിത്രകാരന്മാരാണ്. ത്യാഗ പരിശ്രമം എന്ന അർത്ഥമുള്ള ജിഹാദിനെ സായുധ സമരമായി ചിത്രീകരിച്ച് വികലമാക്കിയതും മേൽ പറയപ്പെട്ടവർ തന്നെയാണ്. സ്ത്രീകൾ, പുരോഹിതന്മാർ, കുട്ടികൾ, വൃദ്ധർ എന്നിവരിൽ നിന്നും ജിസ് യ ഈടാക്കിയിരുന്നില്ല. മതക്കരമായി രുന്നെങ്കിൽ പുരോഹിതന്മാരെ ഒഴിവാക്കാൻ പാടില്ലായിരുന്നു. നമ്മുടെ നാട്ടിൽ മുമ്പ് തലക്കരം മുതൽ മുലക്കരം വരെ നിരവധി കരങ്ങളുണ്ടായിരുന്നു. ഇപ്പോൾ ജി .എസ് .ടി യുടെ പേരിൽ എല്ലാ വസ്തുക്കൾക്കും നികുതി ഈടാക്കുന്നുണ്ട്. ഹജ്ജിനും ഉംറക്കും ഉള്ള ടിക്കറ്റിനും ജി.എസ്.ടി. ഈടാക്കുന്നുണ്ട്. ഇതിന് മതക്കരം എന്ന വിളിച്ചാൽ ശരിയാകുമോ എന്നു കൂടി ചിന്തിക്കുക.
@malayali_here
3 ай бұрын
നിങ്ങളെ ശാഖയിൽ പഠിപ്പിക്കുന്നതാണോ പിന്നെ neutral ?@@balamuralikrishna6082
@sahal275
3 ай бұрын
Eda manda jasiya enthin kodukkunnu ennu padich vaa@@Justice-league-
പാവായിരുന്നു aurangazeb എന്ന വെളുപ്പീരുമായി വന്നല്ലോ.. Audrey Truschke യേടെ പുസ്തകം എന്നു പറഞ്ഞപ്പോളേ എന്തൊക്കെ ആരിക്കും പറയുക എന്നു ഊഹിച്ചു. അതോടെ മതിയായി..ഔറംഗസിബിനെ സ്വന്തമായ രീതിയിൽ വെളുപ്പിച്ചു പുസ്തകം എഴുതിയ ടീം ആണ് Audrey Truschke. ഇതാണ് ചരിത്രം എന്നു പറഞ്ഞു നമ്മുക്ക് തളളി തരുന്നത്... മറ്റു മതങ്ങളിൽ ഉള്ളവരെ സഹായിച്ചു, എല്ലാവരേം ഒരുപോലെ കണ്ടു, ബ്രാഹ്മണന്മാരെ ഒക്കെ സഹായിച്ചു, സംരക്ഷിച്ചു ..ഇടക്ക് ചിലരോട് വിരോധം തോന്നുമ്പോൾ അവരുടെ രാജ്യത്തെ അമ്പലം പൊളിക്കും, എന്നിട്ട് അതിന്റെ മുകളിൽ പള്ളി പണിയും..അത്രേ ഒള്ളു, ഇത് മത ഭ്രാന്ത് ഒന്നുമല്ല. ഇതേ narrative ആണ് ടിപ്പു സുൽത്താനും, ബാബറിനും ഒക്കെ ഇവർ ചാർത്തി കൊടുക്കുംന്നത്. അവരൊക്കെ മതേതര വാദികൾ ആരുന്നു..മാത്രം അല്ല മതേതരത്വം നമ്മളെ പഠിപ്പിച്ചത് അവരാണ് എന്ന രീതിയിൽ ഒക്കെ ആരിക്കും ചേട്ടന്റെ തള്ള്....
@NGKolari
3 ай бұрын
കേരള മീഡിയ കളിൽ ഇടതുപക്ഷ സ്വാധീനം വളരെ കൂടുതൽ ആണ്.. അവതാരകന്റെ പല റെഫെറെൻസും ഇടതുപക്ഷ ബുദ്ധിജീവികളുടെയും, വിദേശ ഇന്ത്യ വിരുദ്ധ എഴുത്തുകാരുടെയും ആണ്.. ഇത് മനസ്സിലാക്കി വേണം ഇതുപോലുള്ള എപ്പിസോഡുകൾ കാണേണ്ടത് 👍 ഔരംഗസിബിനെ കുറിച്ചുള്ള ആയിരകണക്കിന് നിഷ്പക്ഷ വീഡിയോകൾ വേറെയും ഉണ്ട്.. ആ വീഡിയോ കണ്ടാൽ ഇതുപോലുള്ള വീഡിയോകളുടെ അജണ്ട പെട്ടന്ന് മനസിലാക്കാം 👍
@Dreamer3266
3 ай бұрын
എഡി 500-ൽ ടോർമാന രാജാവിൻ്റെ കീഴിലുള്ള വൈറ്റ് ഹൺ അടുത്ത 30 വർഷത്തേക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ആധിപത്യം പുലർത്തി. 515-ൽ അദ്ദേഹത്തിൻ്റെ മകൻ മിഹിരകുല (മിഹിരഗുള, സൂര്യകാന്തി എന്നർത്ഥം) ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹുന രാജാവായിരുന്നു. ശൈവിസത്തിൻ്റെ അനുയായിയായ മിഹിരാകുലയെ ഏഴാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരിയായ ഹ്യൂൻ-ടി-സാങ് വിശേഷിപ്പിച്ചത് 'ബുദ്ധമതക്കാരെ അവരുടെ ആശ്രമങ്ങൾ നശിപ്പിച്ച് അവരെ കൊന്ന് ക്രൂരമായി ഉപദ്രവിച്ച സ്വേച്ഛാധിപതി' എന്നാണ്. 12-ാം നൂറ്റാണ്ടിലെ കാശ്മീരി ചരിത്രകാരനായ കൽഹണൻ തൻ്റെ രാജതരംഗിണിയിൽ അദ്ദേഹത്തിൻ്റെ ക്രൂരതയും ക്രൂരതയും ആയിരത്തി നാനൂറ് ബുദ്ധ വിഹാരങ്ങൾ നശിപ്പിച്ചതായി കരുതപ്പെടുന്നു. (രാജാക്കന്മാരുടെ ക്രോണിക്കിൾ). ശിവൻ്റെ അടിയുറച്ച അനുയായിയായിരുന്ന അദ്ദേഹം ഉത്തരേന്ത്യയിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ചു. ബുദ്ധമതം അറിയാനുള്ള ജിജ്ഞാസയുള്ളതിനാൽ ഒരിക്കൽ അദ്ദേഹം ചില ബുദ്ധമതക്കാരോട് ബുദ്ധമതത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ ബുദ്ധമതം അവനെ വെറുത്തു, അവൻ്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ഒരു താഴത്തെ സേവകനെ അയച്ചു. ഇതറിഞ്ഞപ്പോൾ അത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെ ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ മിഹിർകുല ഉത്തരവിട്ടു. ആയിരക്കണക്കിന് ആശ്രമങ്ങൾ നശിപ്പിക്കപ്പെട്ടു, ബൗദ്ധിക മൂല്യമുള്ള ആയിരക്കണക്കിന് കൈയെഴുത്തുപ്രതികൾ നശിപ്പിക്കപ്പെട്ടു. സാധാരണക്കാർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള മിക്കവാറും എല്ലാ ബുദ്ധമതങ്ങളും ഇതിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ടു. 15 വർഷക്കാലം അദ്ദേഹം തൻ്റെ സാമ്രാജ്യം വിപുലീകരിച്ചു, ബുദ്ധ, ജൈന മത സാഹിത്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് പോലെ, അദ്ദേഹം നഗരങ്ങൾക്കുശേഷം നഗരങ്ങളും നശിപ്പിക്കുകയും ഒരു സമയത്ത് അദ്ദേഹം പട്നയും ഭരിക്കുകയും ചെയ്തു. അതിനാൽ, ഗന്ധർ മുതൽ ഉത്തരേന്ത്യ മുതൽ കിഴക്കൻ ഇൻജ വരെ അദ്ദേഹം ഒരു ഭരണാധികാരിയായിരുന്നു, അദ്ദേഹത്തിൻ്റെ ക്രൂരതയും
@bilaljohn6893
3 ай бұрын
ഗുജറാത്ത് കലാപം ഒന്ന് മൊഴിയാമോ ഇനിയെങ്കിലും....
@Palasasi-lk2ib
3 ай бұрын
സ്വന്തം പൈതൃകത്തെ പുച്ഛിയ്ക്കുന്ന ലെഫ്റ്റ് ലിബറലോളികൾ വെറുതെ മുഗളന്മാരെ പുകഴ്ത്തുകയും ഛത്രപജി ശിവാജിയെയും ചന്ദ്രഗുപ്ത മൗര്യരെയും പോലെയുള്ള ധീരന്മാരായ നമ്മുടെ രാജാക്കൻമാരെ ഇകഴ്ത്തുകയും ചെയ്യും ..ഇവനൊക്കെ എഴുതി ഉണ്ടാക്കിയ ചരിത്രം പഠിക്കുന്നതുകൊണ്ടാണ് ദുഷ്ടന്മാരായ മുഗളന്മാരെ വീരന്മാരായി ചിത്രീകരിക്കുന്നത് .. ഇവിടെ കിടന്ന് തിളയ്ക്കുന്ന സുടാപ്പി കുഞ്ഞുങ്ങളുടെ ആവേശം കണ്ടാൽ അവനൊക്കെ മുഗളന്മാരുടെ പിൻതലമുറ ആണെന്ന് തോന്നും :D
@rishal1189
3 ай бұрын
Sangees spotted
ജസിയ മതേതരത്വം നേരോടെ നിരന്തരം നിർഭയം🙈🙉🙊
@shameer92mohammed
3 ай бұрын
മുലക്കരം, തലക്കരം, പറിക്കരം മഹനീയം .
@user-cp4cy3hn9j
3 ай бұрын
@@shameer92mohammed😂
@laughtoday7774
3 ай бұрын
@@shameer92mohammed😂
@Hydra-zl3xu
3 ай бұрын
@@shameer92mohammed😂
@pyh3425
3 ай бұрын
ആറ് വയസ്സ്. ..അപ്പി കുപ്പായം അടിപൊളി
ആഹാ വെളുപ്പിച്ചല്ലോ..ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസനെ പോലെ 😂
@20:56 gyanvaapi temple aanu kanikkunathu. അപ്പൊ anchor പറഞ്ഞത് പോലെ വേദനിപ്പിക്കാൻ തന്നെ ആണ് അല്ലെ? Thanks for this confirmation.
Asian paint apx Altima
@user-gs6tn7mm7u
3 ай бұрын
😂😂😂😂
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്...
Next appisode മുഗളൻമ്മാരെ വിറപ്പിച്ച ചത്രപതി ശിവജി മാഹാരാജിൻ്റെത് ആവട്ടെ🔥🥰🙏
@NNN-mi9nq
3 ай бұрын
കറക്ട്
@user-hc3kq9hp3q
3 ай бұрын
പറ്റൂല .. ഞമ്മന്റെ ആളെ മാത്രമേ ഇവിടെ വെളുപ്പിക്കു.😂
@Ronkwt
3 ай бұрын
മുഗളന്മാരെ പേടിച്ച് ഒരുകാലത്ത് കാട്ടിൽ ഒളിപ്പോരുമായി കിടന്ന ചരിത്രം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@bas5282
3 ай бұрын
Chattrapati Shivaji Maharaj 😍😍❤🔥
@Thankan6969
3 ай бұрын
ഛത്രപതി ശിവജി 🔥
You are the best at the Malayalam story telling. ❤❤❤
രാജാക്കന്മാരോടുള്ള വിരോധം അവരോട് തീർക്കണം .......അമ്പലങ്ങൾ പൊളിച്ച് തീർത്താൽ അതിനർത്ഥം എന്താണ്?
@user-bq8cv9vy6c
3 ай бұрын
എല്ലാ രാജാക്കൻമാരും സമ്പത് സൂഷിച്ചിരുന്നതു ക്ഷേത്രങ്ങളിലാണ് അത് കൊള്ളയടിക്കാനാണ് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് അത് തകർക്കുന്നത് നിങ്ങളുടെ സംസ്കാരം തകർക്കാനാണ് അത് സമ്മതിച്ചാൽ ആള് മതേതരൻ എന്ന് പറയാൻ പറ്റില്ലല്ലോ വല്ലാത്ത വെളുപ്പിക്കൽ
@Palasasi-lk2ib
3 ай бұрын
ഹിന്ദു വിരോധം , മതഭ്രാന്ത് ..അതൊന്നും തുറന്നു പറയാൻ മുൻ എസ് എഫ് ഐ ക്കാരനായ അവതാരകന് കഴിയുന്നില്ല , അതാണ് അവന്റെയൊക്കെ അടിമത്തം .. സ്വന്തം പൈതൃകത്തെ പുച്ഛിയ്ക്കുന്ന ലെഫ്റ്റ് ലിബറലോളികളുടെ തനിക്കൊണം ഈ എപ്പിസോഡിന്റെ അവതരണത്തിൽ പലയിടത്തും കാണാം .
@parvathy.539
3 ай бұрын
ഭാരതത്തിന്റെ അടിസ്‌ഥാനം ഹൈന്ദവ വിശ്വാസം ആണ് രാമായണം മഹാഭാരതം പോലെ ഉള്ള ഗ്രന്ഥങ്ങൾ അനീതിക്ക് എതിരെ പോരാടാൻ ആണ് പഠിപ്പിക്കുന്ന .. അതു കൊണ്ട് തന്നെ ആദ്യം ആ വിശ്വാസത്തെ ഇല്ലായ്മ ചെയ്ത് ഇല്ല എങ്കിൽ ഈ ജനതയെ അടിമ ആക്കാൻ പറ്റില്ല ആയിരുന്നു.. ഹൈന്ദവ വിശ്വാസത്തെ ഒരുപാട് വളച്ചു ഒടിച്ചു പ്രചരിപ്പിച്ചു.
@aswing2706
3 ай бұрын
ലിബറലിസം തലക്ക് പിടിക്കുമ്പോൾ ഉണ്ടാകുന്ന biproduct ആണ് തീവ്ര ഇസ്ലാമും ആയി ഉള്ള ഐക്യപ്പെഡൽ.
@BijoJoseph-yi8tk
3 ай бұрын
മീഥേൻന്റെ സ്വഭാവം അങ്ങനെ ആണ്, കൊള്ള കൊല, ചതി, അന്യ മത വിരോധം
ബാബുവിൻ്റെ പഴയ SFI ആവേശവും ഇതിൽ ഉണ്ട്
@nikhilpr5296
3 ай бұрын
🤣🤣
@Palasasi-lk2ib
3 ай бұрын
സ്വന്തം പൈതൃകത്തെ പുച്ഛിയ്ക്കുന്ന ലെഫ്റ്റ് ലിബറലോളികളുടെ തനിക്കൊണം ഈ എപ്പിസോഡിന്റെ അവതരണത്തിൽ പലയിടത്തും കാണാം . പഴയ എസ് എഫ് ഐ ക്കാരനിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ
@sreejithshankark2012
3 ай бұрын
🤣🤣🤣😂😂😂
@Ronkwt
3 ай бұрын
എ വി ബി പിയിൽ അല്ലല്ലോ.. ഭാഗ്യം
@sreejithshankark2012
3 ай бұрын
@@Ronkwt ABVP ഇന്ത്യ രാജ്യത്തിനു വേണ്ടി നില കൊള്ളുന്നു.. SFI ശത്രു രാജ്യമായ ചൈനക്ക് വേണ്ടിയും 🙂
ബാബുവേട്ടൻ ഈയിടെ വല്ലാണ്ട് പ്രയത്നിക്കുന്നുണ്ട് അല്ലേ 😢
@mbb07
3 ай бұрын
verum Babu alla bro Babu Ramachandran
Aurangazebനെ തേച്ച് വെളുപ്പിച്ചതിനു ശേഷം അടുത്ത വെളുപ്പിക്കൽ NIA ഇപ്പോൾ അറസ്റ്റ് ചെയ്‌ത PFI സഖാവിനെ പറ്റി ആവട്ടെ
മികച്ച പോരാളി ആയിരുന്നു എങ്കിലും തനി മതഭ്രാന്തൻ ആയിരുന്നു ഔറഗസേബ്. അത് മറച്ചു പിടിച്ചു വെളുപ്പിച്ചത് മോശമായിപ്പോയി. അടുത്ത തവണ ബിൻ ലാദനെ വെളുപ്പിക്കുന്ന എപ്പിസോഡ് വേണം ബാബു സർ.
@Puthanazhi
3 ай бұрын
സംഘികൾ പരത്തുന്ന നുണ ഇവിടെ പറയുമെന്ന് കരുതിയോ സംഖീ
@Vpr2255
3 ай бұрын
സിഖ് കാരെ കൊന്ന ചരിത്രം അറിവോ @@Puthanazhi
ടിപ്പുവിനെ വെളുപ്പിച്ചപ്പോഴേ ബാബുവിന്റെ അജണ്ടയിൽ സംശയം ഉണ്ടായിരുന്നു. ഈ വീഡിയോ കൂടെ ആയപ്പോ എല്ലാം പൂർത്തിയായി. 😂😂😂
@human9438
3 ай бұрын
അതിന് ആരാ ടിപ്പുവിനെ വെളുപ്പിച്ചത് ഉള്ള കാര്യം വെളുപ്പിക്കൽ ആണോ
@rumaanxlr8980
3 ай бұрын
Satyam paranjappol sanghikalk pollum. Whatsapp uni shaghayil ninnu padachu vidunna kallangalkku etiranallo.
@ravinambisan1025
3 ай бұрын
ടിപ്പുവിന് വേണമെങ്കിൽ ഗുരുവായൂരും തീരുമാന്ധം കുന്നും വടക്കുംന്നാഥനും ഒക്കെ വെളുപ്പിക്കാമായിരുന്നു... അല്ലെങ്കിലും പലർക്കും ബ്രിട്ടീഷ്കാരോട് പോരാടിയവരോടല്ല അവരുടെ ഷൂ നക്കിയവരോടാണ് താല്പര്യം... എന്തു ചെയ്യാം
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്. '
@netizen..
3 ай бұрын
ഈ കാലത്തെ മുഗൾ.സൈന്യാധിപൻ ആയ ഹിന്ദു രജപുത്ര വംശജറ് ആയ ആളുകളുടെ പേര് പരിശോധിച്ചാൽ അമ്പലം പോളി വ്യക്തമായി മനസ്സിൽ ആകുകയും ചെയ്യും...
In 2007, Truschke met a Pakistan-origin professor named Manan Ahmad Asif, a historian with critical views and academic works on India. Manan Ahmad played a significant role in establishing Truschke into the entire ecosystem. Both of them attended several events together and promoted each other on various platforms. Truschke also obtained a fellowship course from the American Institute of Pakistan Studies (AIPS) in 2012-13. AIPS is an organisation with the mission to encourage and support research on issues relevant to Pakistan and promotion of scholarly exchange between the US and Pakistan. Truschke's ulterior agenda behind her distorted academic works on India and derogatory remarks now becomes unconcealed. She blatantly deems India and its establishment as fascist and promoters of genocide. But on the contrary, she herself is an apologist of a genocide maniac like Aurangzeb. She regularly attacks India on the lines of minority freedom in South Asia, but also refrains from speaking about the minority population in Pakistan. Manan Ahmed is one of the managing trustees of AIPS, while Truschke is still an active member of the institution.(TWLarticle)
@bettersoul312
3 ай бұрын
True
Njammante samadhana kotham ☪️☪️😍😍🐷🐷
ഈ വിശ്വാസ സംഹിതയിൽ പ്രവർത്തിക്കുന്നവരെ ഇന്ന് നമ്മൾ താലിബാനിലും സിറിയയിലും കാണുന്നു.. വന്യമായ പ്രവൃത്തികൾ മൃഗങ്ങൾക്ക് പ്രകൃതി നൽകിയത് അവരുടെ ആവാസ വ്യവസ്ഥ പരിപാലിക്കാനാണ് .. പക്ഷേ അതേ മനുഷത്വ വിരുദ്ധമായ വന്യത വിശ്വാസത്തിന്റെ പിൻബലത്തിൽ കുറെ മനുഷ്യരും ഇന്നും പരിപാലിക്കുന്നു...😢
@sainudeenkoya49
3 ай бұрын
ഈ വിശ്വാസ സംഹിതയിൽ പ്രവർത്തിക്കുന്ന ഇന്ന് നമ്മൾ ഗൾഫുനാടുകളിൽ കാണുന്നു. അവിടെ വിവിധ നാടുകളിലെ വ്യത്യസ്ത മതക്കാർ സന്തോഷത്തോടെ ജീവിക്കുന്നു. ഹിന്ദുക്കളായ പൗരന്മാരില്ലാതിരുന്നിട്ടും, ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്ന് അവിടെ നിർമ്മിച്ച് അതിൽ പ്രാർത്ഥിക്കാനുള്ള അവസരം നൽകുന്നു. താലിബാനിലും, സിറിയയിലും ഇറാഖിലുമൊക്കെ നാശം വിതച്ചതും ആ നാടുകൾ തകർത്തതും അച്ചായന്മാരായ സാമ്രാജ്യത്വശക്തികളാണ്. ആ നാട്ടിലുള്ളവർ പുറത്തുപോയി ആരെയും ആക്രമിച്ചിട്ടില്ല.
@netizen..
3 ай бұрын
ഈ കാലത്തെ മുഗൾ.സൈന്യാധിപൻ ആയ ഹിന്ദു രജപുത്ര വംശജറ് ആയ ആളുകളുടെ പേര് പരിശോധിച്ചാൽ അമ്പലം പോളി വ്യക്തമായി മനസ്സിൽ ആകുകയും ചെയ്യും...
ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് എല്ലാ വീഡിയോയും കാണുന്ന ആളാണ്... But ഈ ചാനലിൽ വരുന്ന വീഡിയോകൾക്ക് ശബ്ദം വളരെ കുറവാണ്, ഇതേ കാര്യം ഇതിനുമുൻപും കമന്റ് ബോക്സിലൂടെ അറിയിച്ചിട്ടുണ്ട്.. സ്ഥിരം പ്രേക്ഷകൻ എന്നനിലക്ക് ഈ പ്രശ്നം പരിഹരിച്ചു തരണം.
@abdulbasith3818
3 ай бұрын
Ningale Matram problem aanu
@malayali801
3 ай бұрын
@@abdulbasith3818 yes
@TrueThinker-vd6du
3 ай бұрын
Vere oru phoneil nokku..
@netizen..
3 ай бұрын
ഈ കാലത്തെ മുഗൾ.സൈന്യാധിപൻ ആയ ഹിന്ദു രജപുത്ര വംശജറ് ആയ ആളുകളുടെ പേര് പരിശോധിച്ചാൽ അമ്പലം പോളി വ്യക്തമായി മനസ്സിൽ ആകുകയും ചെയ്യും...
എന്തൊരു നല്ല മൻസൻ ആണ് ഔരംഗസിബ് കുറച് പേരെ കൊന്നു അമ്പലം പൊളിച്ചു എന്നൊക്കെ പറയുന്നത് വെറുതെയാണ്. ബാബു ഇക്ക എല്ലാം നേരിട്ട് കണ്ടറിഞ്ഞിട്ടാണ് പറയുന്നത്. ബാബു ഇക്ക നമ്മടെ ആളാണ് 💚💚
@muhammadakib-yp3cy
3 ай бұрын
Theses are rulers not saints
ചേട്ടൻ്റെ "ടിപ്പു പാവാടാ ഒരു സാധു " ഒന്നൂടെ നന്നായി വെളുക്കുന്ന പെയിൻ്റ് ആയിരുന്നു
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്..
ചരിത്രം പറയുമ്പോൾ പൂർണ്ണമായും നീതി പുലർത്തണം.ഔറംഗസീബ് സൗഹാർദ്ദത്തിൻ്റെ അപ്പോലി സ്തനാണെന്ന വാദം ആരെ സുഖിപ്പിയ്ക്കാനാണ്. ബ്രിട്ടീഷുകാർ എല്ലാം പ്രചരിപ്പിച്ചു എന്ന ബാലിശവാദം താങ്കളുടെ ക്രെഡിബിലിറ്റി തന്നെ ഇല്ലാതാക്കും. സ്വന്തം സഹോദരന്മാരോടും പിതാവിനോടും ചെയ്ത ക്രൂരതകളും തകർത്ത ക്ഷേത്രങ്ങളും ്് ജസിയയും ഹൈന്ദവസമുദായത്തിനെതിരെയുള്ള പടയോട്ടം തന്നെയാണ്
ഗുരു ഗോബിന്ദ് സിംഗ് ന്റെ രണ്ടു മക്കൾ ഔരംഗസീബ് ന്റെ സേനയുടെ തലവൻ wazir khan പിടിച്ചു ബന്ധി ആക്കി. മതം മാറാൻ ആവശ്യപ്പെട്ടു. സമ്മതിച്ചില്ല. ചുടുകട്ട കൊണ്ടു കെട്ടി അതിനുള്ളിൽ ഇട്ടു ശ്വാസം മുട്ടിച്ചു കൊന്നു. ഔറഗസീബ് നെ ഓർക്കുമ്പോ ഈ കാര്യം ഒരിക്കലും മറന്നു പോകരുത് 🙂
@SaduCfc
3 ай бұрын
പോടെ 😂
@sreenathgopinathan5415
3 ай бұрын
Pranam to Guru Gobind Singhji Pranam to Guri Arjan Singh and all gurus of Sikh religion Pranam to Master Tara Singh My salute to the first defence minister of India , Sardar Baldev Singh
@user-zl5di8hi1p
3 ай бұрын
Islamil matham marana nirbandhikan padilla pinne marunnavan manasu kond maarukayum venam 2um okkillalllo thakkidia vave
@mohammednizar4617
3 ай бұрын
എന്നാൽ ഇപ്പോൾ ഗുരു ഗോബിന്ദ് സിങ്ങിന്റെ പിന്മുറക്കാർ/അനുയായികൾ കർഷക സമരം നടത്താൻ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നു. ബിജെപിയുടെ പോലീസ് അവരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി പീഡിപ്പിക്കുന്നു. ബിജെപി സൈബർ അടിമകൾ അവരെ ഖാലിസ്ഥൻ ആക്കുന്നു. ഇനി പറ മോദിയും ഔരംഗസീബും തമ്മിൽ എന്താണ് വ്യത്യാസം?
@sainudeenkoya49
3 ай бұрын
അത് സത്യമാണെങ്കിൽ, കത്വയിലും ഗുജറാത്തിലും സംഘികൾ ചെയ്ത ക്രൂരതയോളം വരില്ല
16.50 അവിടെയും ജൂതനോട് കലിപ്പ് !!
@prathyu2901
3 ай бұрын
😂😂😂😂 vadichath ozhichaaal 😂😂😂😂😂😂😂
നമ്മുടെ ഒരുപാട് സഹോദരന്മാർക്ക് ഔറംഗസീബിനെപ്പറ്റി നല്ലത് പറഞ്ഞാൽ ഇഷ്ടപ്പെടുന്നില്ല. മോശം പറഞ്ഞാൽ അവർക്ക് ഹാപ്പിയാവും. എന്തൊരവസ്ഥയാണിത് നമുക്കിഷ്ടമില്ലാത്തതൊന്നും നല്ലതല്ല എന്ന് ചിന്തിക്കരുത്.
@Oberoy248
3 ай бұрын
മതഭ്രാന്തനെ പറ്റി ചില വർഗീയവാദികൾ നല്ലത് പറയുന്നത് ഞാൻ എന്തിന് ഇഷ്ടപ്പെടണം?
ഏഷ്യാനെറ്റ് ചരിത്രം കളവായി പറയുന്നൂ ഔറംഗസേബ് തന്നെ എഴുതി വച്ചിട്ടുണ്ട് ഏതൊക്കെ ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട് എന്ന് ഏഷ്യനെറ്റേ മുഗളൻമാരെ മഹത്വവൽക്കരിക്കുന്നൂ
@Dreamer3266
3 ай бұрын
എഡി 500-ൽ ടോർമാന രാജാവിൻ്റെ കീഴിലുള്ള വൈറ്റ് ഹൺ അടുത്ത 30 വർഷത്തേക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ആധിപത്യം പുലർത്തി. 515-ൽ അദ്ദേഹത്തിൻ്റെ മകൻ മിഹിരകുല (മിഹിരഗുള, സൂര്യകാന്തി എന്നർത്ഥം) ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹുന രാജാവായിരുന്നു. ശൈവിസത്തിൻ്റെ അനുയായിയായ മിഹിരാകുലയെ ഏഴാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരിയായ ഹ്യൂൻ-ടി-സാങ് വിശേഷിപ്പിച്ചത് 'ബുദ്ധമതക്കാരെ അവരുടെ ആശ്രമങ്ങൾ നശിപ്പിച്ച് അവരെ കൊന്ന് ക്രൂരമായി ഉപദ്രവിച്ച സ്വേച്ഛാധിപതി' എന്നാണ്. 12-ാം നൂറ്റാണ്ടിലെ കാശ്മീരി ചരിത്രകാരനായ കൽഹണൻ തൻ്റെ രാജതരംഗിണിയിൽ അദ്ദേഹത്തിൻ്റെ ക്രൂരതയും ക്രൂരതയും ആയിരത്തി നാനൂറ് ബുദ്ധ വിഹാരങ്ങൾ നശിപ്പിച്ചതായി കരുതപ്പെടുന്നു. (രാജാക്കന്മാരുടെ ക്രോണിക്കിൾ). ശിവൻ്റെ അടിയുറച്ച അനുയായിയായിരുന്ന അദ്ദേഹം ഉത്തരേന്ത്യയിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ചു. ബുദ്ധമതം അറിയാനുള്ള ജിജ്ഞാസയുള്ളതിനാൽ ഒരിക്കൽ അദ്ദേഹം ചില ബുദ്ധമതക്കാരോട് ബുദ്ധമതത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ ബുദ്ധമതം അവനെ വെറുത്തു, അവൻ്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ഒരു താഴത്തെ സേവകനെ അയച്ചു. ഇതറിഞ്ഞപ്പോൾ അത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെ ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ മിഹിർകുല ഉത്തരവിട്ടു. ആയിരക്കണക്കിന് ആശ്രമങ്ങൾ നശിപ്പിക്കപ്പെട്ടു, ബൗദ്ധിക മൂല്യമുള്ള ആയിരക്കണക്കിന് കൈയെഴുത്തുപ്രതികൾ നശിപ്പിക്കപ്പെട്ടു. സാധാരണക്കാർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള മിക്കവാറും എല്ലാ ബുദ്ധമതങ്ങളും ഇതിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ടു. 15 വർഷക്കാലം അദ്ദേഹം തൻ്റെ സാമ്രാജ്യം വിപുലീകരിച്ചു, ബുദ്ധ, ജൈന മത സാഹിത്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് പോലെ, അദ്ദേഹം നഗരങ്ങൾക്കുശേഷം നഗരങ്ങളും നശിപ്പിക്കുകയും ഒരു സമയത്ത് അദ്ദേഹം പട്നയും ഭരിക്കുകയും ചെയ്തു. അതിനാൽ, ഗന്ധർ മുതൽ ഉത്തരേന്ത്യ മുതൽ കിഴക്കൻ ഇൻജ വരെ അദ്ദേഹം ഒരു ഭരണാധികാരിയായിരുന്നു, അദ്ദേഹത്തിൻ്റെ ക്രൂരതയും
@Palasasi-lk2ib
3 ай бұрын
സ്വന്തം പൈതൃകത്തെ പുച്ഛിയ്ക്കുന്ന ലെഫ്റ്റ് ലിബറലോളികളുടെ തനിക്കൊണം ഈ എപ്പിസോഡിന്റെ അവതരണത്തിൽ പലയിടത്തും കാണാം . പഴയ എസ് എഫ് ഐ ക്കാരനിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ
@user-dc2du4uh5t
3 ай бұрын
👍
@user-pd9hm6ru9t
3 ай бұрын
@Palasasi-സത്യം lk2ib
ജവഹർലാൽ നഹ്റു യൂണിവേഴ്സിറ്റി ( JNU ) യും അവിടുത്തെ രാഷ്ട്രീയവും ഇന്ത്യയുടെ രാഷ്ട്രീയത്തെ സ്വാധീനിച്ചതും, അവിടെ നിന്ന് വളർന്ന് വന്ന പ്രശസ്തരെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ ?
@user-hc3kq9hp3q
3 ай бұрын
Example, Nirmala Seetaraman, S Jaishankar
ബാബു അള്ളന് വല്ലാത്തോരു പേടി പോലെ ജോസഫ് മാഷിനേ ഓർത്ത് കാണും 🙄
Washington babu
@Palasasi-lk2ib
3 ай бұрын
സ്വന്തം പൈതൃകത്തെ പുച്ഛിയ്ക്കുന്ന ലെഫ്റ്റ് ലിബറലോളികളുടെ തനിക്കൊണം ഈ എപ്പിസോഡിന്റെ അവതരണത്തിൽ പലയിടത്തും കാണാം . പഴയ എസ് എഫ് ഐ ക്കാരനിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ
@user-cs8rx5ux3b
3 ай бұрын
@@Palasasi-lk2ib Exactly 💯
@sainudeenkoya49
3 ай бұрын
@@Palasasi-lk2ib *ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.x
@SKuma270
3 ай бұрын
@@Palasasi-lk2ibyes...he is 100% left liberal himself. This is the business trick of Asianet and Rajeev Chandrasekhar😊
മെക്കാ ലെ കബ 🕋 ചരിത്രം അറിഞ്ഞാൽ മനസിലാവും, ആക്രമണ ചരിത്രം 🔪☠️🔥
@Anilkumar15891
3 ай бұрын
അത് തന്നെയാണ് 🔥
@muhammedshibili8884
3 ай бұрын
മുസ്ലിങ്ങളുടെ കഴിയിൽ നിന്ന് ആദ്യം 🕋 പോയി. പിന്നെ തിരിച്ചു പിടിച്ചു. ആദ്യം മുതലേ 🕋 മുസ്ലീങ്ങളുടെ താണ്.
ചരിത്രം പഠിച്ചവർക്ക് അറിയാം ഔറഗസെബ് ഒരു വർഗീയ ചെറ്റ ആയിരുന്നു എന്ന്...
@Tup7kSh7kur
3 ай бұрын
BJPIt Cellukkara, ethrayanu maasa kooli
ഇവിടെ കുറച്ചു ആളുകൾ പറയുന്നത് ഇത് ശെരി അല്ല പറയുന്നു അങ്ങനെ ഉള്ളവർ proof വെച്ച explain cheythe tharanam with refrence ningale paddicha kadha യഥാർത്ഥത്യആം ആണെങ്കിൽ നമ്മളും അറിയട്ടെ അല്ലാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തൽ അതേഹം പ്രൂഫ് വെച്ച അന്ന് സ്‌പ്ലൈൻ cheyunathe
@agni7782
3 ай бұрын
Ende proof aane vendathe. Hindukkale kootakola cheythitt unde enne charithrathil parayunnu pinne jasiya tax okke ore mathathine maatram ithokke entonnedei
ശിവാജി മഹാരാജിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
@supersaiyan3704
3 ай бұрын
Cheyyulaa… Tipu, Aurangazeb aduthad Taimur Lang ayirikkum cheyyuka
Please cover an episode regarding the legendary actor Jayan and the infamous Kolilakkam incident.
@elizabethvarghese5511
3 ай бұрын
Yes @@user-ef8or5zf9o
ജസിയ എന്ന മതനികുതി അക്ബർ നിർത്തലാക്കിയത് ശേഷം പിന്നീട് അത് ആരംഭിക്കുന്നത് ഔറംഗസീബ് ആണ് ഗുരു തേജ് ബഹദൂർ നെ ഉൾപ്പെടെ നിരവധി അന്യമത ആചാര്യന്മാരെ നിഷ്കരുണം അയാൾ കൊന്നിട്ടുണ്ട് ജൂസിയ ഔറംഗസീബ് സാമ്രാജ്യത്തിൽ ഉള്ള സകല ഹിന്ദുക്കളും അടയ്ക്കേണ്ട നികുതി ആയിരുന്നു. അതിൻറെ അർത്ഥം മതേതരമായ ഒരു പ്രതിച്ഛായ ഔറംഗസീബ് ഇല്ല എന്ന് തന്നെയാണ് ഔറംഗസീബ് സൽപുത്രൻ എന്ന് വിളിച്ചാണ് വീഡിയോ തുടങ്ങുന്നത് അപ്പോൾ അവതാരകന് ഔറംഗസീബ് നോടുള്ള കൂറ് വ്യക്തം സാമന്ത രാജാക്കന്മാരുടെ പിന്തുണയില്ലാതെ ചക്രവർത്തിയായി തുടരുകദുഷ്കരമാണ് അതുകൊണ്ടാവാം അയാളെ പിന്തുണയ്ക്കുന്ന സാമന്ത രാജാക്കന്മാരുടെ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങൾ അയാൾ തകർക്കാതെ ഇരുന്നത് സ്വന്തം സഹോദരങ്ങളോടും പിതാവിനോടും ഒന്നിനോടും ഒരു നീതിയും പുലർത്താത്ത ഇയാളെ ഇങ്ങനെ ന്യായീകരിക്കേണ്ട കാര്യമില്ല അയാൾ കാണിച്ച കൊള്ളരുതായ്മ കളുടെ പേരിൽ മുസ്ലിം സമുദായത്തെ ഇന്ന് ആക്രമിക്കേണ്ട കാര്യവുമില്ല ധാരാളം മതേതരമായ സ്വഭാവമുള്ള ആളായിരുന്നു . അക്ബറും മതേതര സ്വഭാവമുള്ള വ്യക്തിയായിരുന്നു ഔറംഗസീബ് അങ്ങനെ ആയിരുന്നില്ല ഔറംഗസീബ് ഒരു വ്യക്തി മാത്രം അയാൾ മുഴുവൻ മുസ്ലിങ്ങളുടെയും പ്രതിനിധി അല്ല
Babuattan ippo mughalanmare veluppikkan nadakkuwane!!!!😅
He was the most bigotted most cruel mughal emperor. ..ever.. his lefacy continues through his deed. Hpe he never rest in peace
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്. ''
"ഔറംഗസീബിന് പള്ളി പണിയണമെങ്കിൽ അത് എവിടെ വേണമെങ്കിലും പണിയാൻ കഴിയുമായിരുന്നു. ക്ഷേത്രം പൊളിച്ച് അത് പണിയേണ്ടതിൻ്റെ ആവശ്യകത എന്തായിരുന്നു? അതുപോലെ, എവിടെയും ഒരു ക്ഷേത്രം നിർമ്മിക്കാം. മസ്ജിദ് പൊളിച്ച് അത് നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത എന്താണ്? രാജ്യത്തെ നിരവധി ബുദ്ധവിഹാരങ്ങൾ തകർക്കപ്പെടുകയും ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്തു. "ഈ ക്ഷേത്രങ്ങളും തകർക്കപ്പെടുമോ? ചരിത്രപുസ്തകങ്ങളിൽ തീയതികൾ എപ്പോൾ തകർത്തൂ എന്ന് പരാമർശിച്ചിരിക്കുന്നത് കൊണ്ട്. 300 വർഷങ്ങൾക്ക് ശേഷം അത് ആവർത്തിക്കണോ? ആലോചിക്കേണ്ട വിഷയമാണ്. നമ്മുടെ നിയമമനുസരിച്ച്, 200 വർഷത്തിലധികം പഴക്കമുള്ള ഒരു കെട്ടിടവും കൈയേറ്റം ചെയ്യാൻ പാടില്ല
ചരിത്രം പറയുന്നവർ എപ്പോഴും സത്യമായ രീതിയിൽ അത് പറയാൻ ശ്രമിക്കണം. ഇദ്ദേഹത്തിൻറെ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഇതിൽ അദ്ദേഹം എന്തൊക്കെയോ മറച്ചുവെച്ച് ഔറംഗസീബിനെ വെള്ളപൂശാൻ ശ്രമിക്കുന്നു, അതിൻറെ എന്ത് ആവശ്യമാണ്? ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചത് ആ രാജാക്കന്മാരോടുള്ള വിരോധം കൊണ്ടാണെന്നും ഹിന്ദുമതത്തിനോടുള്ള വിരോധം അല്ല എന്നും പറയുന്ന ഇദ്ദേഹം ഔറംഗസീബ് ജെസിയ എന്ന ഹിന്ദുക്കൾ മാത്രം കൊടുക്കേണ്ട കരം , പണ്ട് അക്ബർ നിർത്തലാക്കിയത് , പുനസ്ഥാപിച്ച കാര്യം മിണ്ടുന്നില്ല. കാരണം അതു പറഞ്ഞാൽ ഔറംഗസീബിന് ഹിന്ദുമതത്തോടുള്ള വിരോധം വെളിയിൽ വരും!! ചരിത്രം സത്യമായി പറയാൻ ശീലിക്കു സുഹൃത്തേ, നിങ്ങളുടെ രാഷ്ട്രീയം ഇതിൽ കലർത്തരുത് 🙏
See the difference between Ram and Mughals. Instead of putting Kaykay and Desaradh in prison and ruling the country , Ram left to fulfil his father’s words that too around 5000 - 14000 years ago when morality was no even defined.
@Vpr2255
3 ай бұрын
But different Ram stories are there across world Nepalis claim Ram born in Nepal
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@netizen..
3 ай бұрын
ഈ കാലത്തെ മുഗൾ.സൈന്യാധിപൻ ആയ ഹിന്ദു രജപുത്ര വംശജറ് ആയ ആളുകളുടെ പേര് പരിശോധിച്ചാൽ അമ്പലം പോളി വ്യക്തമായി മനസ്സിൽ ആകുകയും ചെയ്യും...
@Vpr2255
3 ай бұрын
@@netizen.. ഹിന്ദുക്കൾ, മറാത്തി കൾ ഉലപടെ പൊളിച്ചിട് ഉണ്ട് പക്ഷെ ഇപ്പൊ പറയില്ല 🤣 പിന്നെ മതം മാറാൻ സമ്മതിക്കത്തോണ്ട് സിഖ് ഗുരു നെ കൊന്നു, Aurangaseeb
@faijas5176
3 ай бұрын
The irony is that Ram is just a fictional character
അമ്പലങ്ങൾ തകർത്തതും ഹിന്ദുക്കളെ മതം മാറ്റാൻ വേണ്ടി വംശഹത്യ നടത്തിയതും സൌകര്യപൂർവം പറഞ്ഞു കാണില്ല എന്ന് കരുതുന്നു. വീഡിയോ കണ്ടില്ല .
@Abdul__Azeez
3 ай бұрын
Ethra vamshahathya nadathi ennonne parayuvo
@Iamnidhal
3 ай бұрын
Ee kallam iniyum ethra thavana parayum sathyamakaan😅
@Jay-jy9eg
3 ай бұрын
അയ് ശെരി , ഗൂഗിളില് ഒന്ന് നോക്കിയാൽ ബ്രിട്ടീഷ് ഹിസ്റ്റോറിയൻസ് എഴുതിയ ബുക്ക് കൾ കിട്ടും. പേര് കിട്ടിയാൽ ഫ്രീ ബുക്സ് ൽ നിന്നു പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാം. എന്തിന് പറഞ്ഞു തരണം. വായിച്ച് അറിയ് . അറിയാൻ ആണേൽ. നിങ്ങൾക്ക് അറിയണം എന്നില്ല.
@Jay-jy9eg
3 ай бұрын
ഒന്നു നോക്കിയാൽ വെസ്ടേൺ ഹിസ്റ്റോറിയൻസ് എഴുതിയ ഒരുപാട് ബുക്സ് കിട്ടും. നിങ്ങൾക്ക് അറിയണം എന്നില്ല . വെറുതെ എന്തിന് ചോദിക്കുന്നു.
@user-pw3ox8dl8n
3 ай бұрын
Endh vamshahathya verdhe thalladhe, ambalangal polichitund adh hindukalodulla virodham kondalla, aa samayath ambalangal aairnu oro naat rajavindeyum income source appo adh thagarkuka enna lakshyathode aan, ningal parayumbole hindu virodham aanengi ithrem kaalam adakki bharijitt mugalanmaark hindukkale poo parikunna laagavathode unmoolanam cheyyamairnu
ബെല്ലാത്തൊരു വെള്ളപൂശൽ ... വാട്ട് ഏ പെയിന്റിങ്ങ് ....
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.n
@Tup7kSh7kur
3 ай бұрын
BJPIt Cellukkara, ethrayanu maasa kooli
ചോള രാജവംശംത്തെ കുറിച്ച് ഒരു documentary ചെയ്യണം
He is nothing to Islam.. he was just a king who ruled india once.. he or Babar are nothing to muslims
@Jay-jy9eg
3 ай бұрын
പചെ ഓല് അമ്പലം പൊളിച്ച പള്ളി അത് ഞമ്മടെയാണ്
@Abdul__Azeez
3 ай бұрын
@@Jay-jy9eg ennitte enthekonde shivaji ambalam polichu panitha palli polikkaan poyilla
@Jay-jy9eg
3 ай бұрын
@@Abdul__Azeez നിങ്ങളെ പോലുള്ളവർ കാരണം ആണ് സംഘം 30000 പള്ളി പൊളിക്കും എന്ന് പറഞ്ഞു നടക്കുന്നത്.
ഔറംഗസേബ് വല്ലാത്ത ഒരു മലരൻ തന്നെ..
@indian-gc4hp
3 ай бұрын
Bjp terroristukalude atrayum valiya malarukal vere arund
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@sainudeenkoya49
3 ай бұрын
അതെ. *ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
സുടപ്പിക്കളെ സുഖിപ്പിക്കാൻ വേണ്ടി ഉള്ള urban naxal narrative മാത്രം താൻ പറയാൻ തുടങ്ങിയതോടെ ആണ് ഈ പ്രോഗ്രാം ൻ്റെ റീച്ച് പോയത്.
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@muhammedshafi5839
3 ай бұрын
സങ്കികൾ പഠിപ്പിക്കുന്നതല്ല സത്യം
@netizen..
3 ай бұрын
ഈ കാലത്തെ മുഗൾ.സൈന്യാധിപൻ ആയ ഹിന്ദു രജപുത്ര വംശജറ് ആയ ആളുകളുടെ പേര് പരിശോധിച്ചാൽ അമ്പലം പോളി വ്യക്തമായി മനസ്സിൽ ആകുകയും ചെയ്യും...
My goodness! The method of whitewashing is so good 😂 Please refer many more number of books before making videos on historical figures, what you have done here is spread misinformation to appease your self-assumed masters. Please do remember that this is the age of social media and people do have access to a lot of books on their fingertips now-a-days. Please stop providing trolls a reason to use you as a medium for their fun.
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്..
@IndianNational1
3 ай бұрын
In India this is not the age of social media... It is the age of Whatsapp University to spread cooked up propoganda stories to create hate among religions by BJP IT cell.. Also there is no more media left in india all become " Modia" and india is in the path of Germany at the time of Hitler!
As per your explanation,if Aurgerzeb is a good king, why did he implement Jaziya for non-Muslims?
@aneeschulliyil4234
2 ай бұрын
ജിസ്യ്ക്കു ഒരു പാട് കണ്ടിഷൻ ഉണ്ട്. ഒരു മുസ്ലിം രാജ്യത്ത് സമ്പന്നർ സകാത് ഖജനാവിൽ വർഷവസാനം കൊടുക്കേണ്ടത് നിരബന്ധമായ കാര്യമാണ്. എന്നാൽ അമുസ്ലിങ്ങൾക്കു ഇത് ബാധകമല്ലാത്തതിനാൽ, അവര്ക് കൊടുത്ത നിയമമാണ് ജിസ്യ. അഥവാ സമ്പന്നരായ അമുസ്ലിങ്ങൾ (അവിടെ വൃദ്ധർ മാത്രമുള്ള സമ്പന്നർ, കുട്ടികളും സ്ത്രീകളും മാത്രമുള്ള കുടുംബം, ഇവർ ഒഴിവാണ്. കുടുംബത്തിൽ ആരോഗ്യവും, യുവതാവുമുള്ള വരുമാനമുള്ള സമ്പന്നരായ ആളുകൾ ജിസ്യ കൊടുക്കണം ) നിർബന്ധമാക്കി, കാരണം അവരുടെ ജീവനും സമ്പത്തിനും രാജ്യം കാവൽ നിൽക്കണം എങ്കിൽ ജിസ്യ കൊടുത്തേ പറ്റുള്ളൂ. ഇന്ന് നമ്മൾ വാങ്ങുന്ന soapinu പോലും പാവപെട്ടവനും നികുതി കൊടുത്താണ് വാങ്ങുന്നത് എന്നുള്ളതിൽ നിന്നാണ് അറബി പേര് അമുസ്ലിം, ആ മുസ്ലിങ്ങൾക്കു കൊടുക്കാൻ പറ്റിയ പണി എന്നു പറഞ്ഞു സന്ഘികൾ പടച്ചു വിടുന്ന കള്ള കഥകൾ.
ഹൂമയൂൺ, അക്ബർ,ഷാജഹാൻ എന്നീ പേരുള്ള പലരെയും അറിയാമെങ്കിലും ഔറംഗസേബ് എന്ന പേരുള്ള മറ്റൊരാളെ അറിയില്ല.
@user-bq8cv9vy6c
3 ай бұрын
ആരും ആ പേരിടൂല്ല അച്ഛനെയും സഹിദരിയെയും തടവിലാക്കി കൂടെ പിറന്ന സഹോദരൻമാരെയും അവരുടെ മക്കളെയും കൊന്നു അത്രക്ക് നല്ലവനായിരുന്നു
@Palasasi-lk2ib
3 ай бұрын
@@user-bq8cv9vy6c സ്വന്തം പൈതൃകത്തെ പുച്ഛിയ്ക്കുന്ന ലെഫ്റ്റ് ലിബറലോളികളുടെ തനിക്കൊണം ഈ എപ്പിസോഡിന്റെ അവതരണത്തിൽ പലയിടത്തും കാണാം . പഴയ എസ് എഫ് ഐ ക്കാരനിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ
Keralthil mathram anallooo history ok correct report cheyyunnath😭😂😂😂😂😂😂😂😂 ninakoke vendath avishyam pole veluppikum🫡🫡🫡
@supersaiyan3704
3 ай бұрын
Allengil kayyum thalayum vevvere avum.. aynaanu 😂
What about Jahanara(sister). Dara Shikov is more secular and tolerant. He was a well known scholar and good state man
Chathrapathi Shivaji Maharaj 😊♥️
എന്തിനാ ചേട്ടാ ഇങ്ങനെ കിടന്നു വെളുപ്പിക്കുന്നെ, നല്ല പൈസ കിട്ടുന്നുണ്ടല്ലേ 😅
@msedgar1969
3 ай бұрын
എന്താണ് വെള്ളുപികാൻ പറഞ്ഞത്....പറഞ്ഞ കര്യങ്ങൾ source, ആരു പറഞ്ഞു അടകം പറയുന്നുണ്ടല്ലോ?
@MindBeliever
3 ай бұрын
സേട്ടൻ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽനിന്നും ശാഖയിൽ നിന്നും കേട്ടതല്ല ശരിക്കുള്ള ചരിത്രം😂
@user-bq8cv9vy6c
3 ай бұрын
കാശു വാങ്ങി വെളുപ്പിക്കുന്നവർക്ക് കൂടി വെളുപ്പിക്കാൻ കഴിക്കുന്ന പാട് കണ്ട് ചിരി വരുന്നു
@sciencelover9492
3 ай бұрын
@@MindBeliever മദ്രസ്സ യൂണിവേഴ്സിറ്റി ഇൽ ഉള്ളതായിരിക്കും 😆
@anilnair3064
3 ай бұрын
@@MindBeliever യുദ്ധം ജയിക്കുന്നവരും തോൽക്കുന്നവരും പറയുന്ന ചരിത്രം വ്യത്യസ്തമാകും. ഔറംഗസേബ് ഹിന്ദുക്കളെ വളരെ അധികം ആക്രമിച്ചിട്ടുണ്ട്. മുഗൾ ഭരണ കാലത്തെ ഹിന്ദു സഖ്യം തകർത്തു- അങ്ങനെ മുഗൾ ഭരണത്തിന്റെ തകർച്ചക്ക് കാരണം ആയി. 1707ൽ ഔറഗ്സേബ് മരിച്ച് 1720ൽ മറാത്തകൾ ഡൽഹി കീഴടക്കി. അടുത്ത 83 വർഷം, 1803ൽ ബ്രിട്ടീഷുകാർ തോൽപ്പിക്കുന്നത് വരെ ഇന്ത്യ ഭരിച്ചത്.
ഓരങ്സീബ് തകർത്തത് പ്രധാനപ്പെട്ട ക്ഷേത്രംഗളാണ്. അടിസ്ഥാനമായി അയാളുടെ മത വിശ്വാസം എങ്ങനെ അയാളെ വിഗ്രഹാരാധന ചെയ്യുന്നവരോട് സഹിഷ്ണുത കാണിക്കാൻ സാധിക്കുമെന്ന് മനസ്സിലാകുന്നില്ല. ഈ വെളുപ്പിക്കൽ കൊണ്ടല്ലേ ഇന്നും ഹിന്ദുകൾക്കും മുസ്ലിങ്ങൾക്കും ചരിത്രത്തിന്റെ unpleasant truths ആത്മാർത്ഥമായി അംഗീകരിച്ച് മുന്നോട്ടു പോകാൻ പറ്റാത്തത്?
ആറംഗസിബ് എന്തിന് ക്ഷേത്രം പൊളിച്ചു എന്നൊന്നും അല്ല , കാശി വിശ്നാഥ ക്ഷേത്രം പൊളിച്ചു പള്ളി പണിതോ ഇല്ലയോ എന്നാണ് ചോദ്യം. ഉണ്ട് എങ്കിൽ അത് ആവശ്യപ്പെടുന്നവർക്ക് വിട്ടു നൽകുക. അതാണ് ന്യായം...
@user-pd9hm6ru9t
3 ай бұрын
സത്യം
ചരിത്രം ചരിത്രമായ് അവതരിപ്പിക്കുന്നതിന് നന്ദി sir
@anilnair3064
3 ай бұрын
ചരിത്രം പറയുന്ന ആളുടെ ഇഷ്ടപ്രകാരം പറയാം. ഔറംഗസേബ് ഹിന്ദുക്കളെ ആക്രമിച്ച് ഹിന്ദു പ്രത്യാക്രമണം വിളിച്ചു വരുത്തി മുഗൾ രാജവംശത്തിന്റെ അന്ത്യം കുറിച്ചു. 1720 ആയപ്പോഴത്തേക്കും മറാത്തകൾ ഡൽഹി പിടിച്ച് 1803ൽ ബ്രിട്ടീഷുകാർ തോൽപ്പിക്കുന്നത് വരെ 83 വർഷം ഇന്ത്യ ഭരിച്ചു.
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്..
ഔറംഗസീബി വെളുപ്പിച്ച് ക്ഷിണിച്ചല്ലേ , ഒരു ഗ്ലാസ്റ്റ് ഒട്ടക പാൽ എടുക്കട്ടേ😂😂😁😁
@shihabea6607
3 ай бұрын
പശു മൂത്രം വേണോ ഒട്ടകപ്പാല് വേണോ എന്ന ഓപ്ഷൻ വന്നാൽ കോമൺ സെൻസ് ഉള്ളവർ പാലല്ലേ എടുക്കുള്ളു..
@smithakrishnan1882
3 ай бұрын
@@shihabea6607Common sense ഉള്ളവർ നടത്തുന്ന താരതമ്യം ആണല്ലോ ഇത്... മദ്രസ പൊട്ടൻമാർ എന്ന് നിന്നെ ഒക്കെ വെറുതെ അല്ല വിളിക്കുന്നത് 😂😂😂
@shihabea6607
3 ай бұрын
@@smithakrishnan1882 പാലും മൂത്രവും തമ്മിലുള്ള വ്യെത്യാസം അറിയാൻ പറ്റാത്തവർ എവിടെ പഠിച്ചിട്ട് എന്താണ് കാര്യം ബ്രദർ...?
@user-yi8rq5cd2l
3 ай бұрын
@@smithakrishnan1882 മദ്രസ പൊട്ടൻമാരോടും പന്നിയോടും തർക്കിക്കരുത്😁😂😂
@_K1ran_
Ай бұрын
@@shihabea6607swayam pottitherikkunnavanu nalla common sense alle brother. Enit podey swantham thanthaya konnavanem non muslims ne konnavane swantham matham ayond vella pushunnu
അജ്മൽ കസബിന്റെ ത്യാഗോജ്വലവും മാതൃകാപരവുമായ ജീവിതമാകട്ടെ ഇനിയുള്ള എപിസോഡ്.
Atal bihari vajpaye kurich video idaamo. Part 1 and part 2 aayalum kuzhapamila
Peace + peace = rest in piece piece 😇
@mbb07
3 ай бұрын
Every one in the world will be in that piece one day 🤣
@Ben_Alexander.
3 ай бұрын
@@mbb07 . The world is not that fool enough to embrace that piece. World now knows how peaceful those peacelovers are. Enough of taqqiya😏
@mbb07
3 ай бұрын
@@Ben_Alexander. I'm confused... Peace lovers who?
@Ben_Alexander.
3 ай бұрын
@@mbb07 those who spread peace world over.... Eg: yemen, Syria, iraq, Nigeria, somalia, Pakistan etc etc
@mbb07
3 ай бұрын
exactly... thats my point is...
Painting thozhil nu poyikoode?
മുഗൾ സാമ്രാജ്യത്തിന്റെ വിസ്തൃതി കൂട്ടിയ ചക്രവർത്തി , മികച്ചൊരു യോദ്ധാവ്...ദാരാ ഷുക്കോവിനെ ചക്രവർത്തിയാക്കാൻ വേണ്ടിയാണ് ഔറംഗസീബിനെ ഡെക്കാനിലെ പടയോട്ടങ്ങൾക്ക് വേണ്ടി അയച്ചതെന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഇയാള് ഭയങ്കര retrogressive ചിന്താഗതിക്കാരനാണെന്ന് കേട്ടിട്ടുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവർ കൊടുക്കേണ്ടി വന്നിട്ടുള്ള അക്ബർ എടുത്ത് കളഞ്ഞിട്ട് ഔറംഗസീബ് തിരികെക്കൊണ്ട്വന്ന ജെസിയ നികുതി തന്നെ ഉദാഹരണം.
ഇദ്ദേഹം ഒരു ഇടതുപക്ഷ ക്കാരനാണ് 'പൊതുവെ സഖാക്കൾ മുസ്ലിം പ്രീണരും അവരുടെ ജിഹ്വയും ആണെന്ന ഒരു പൊതുബോധം പൊതുവെ ഇപ്പോൾ ഉണ്ട് .എങ്കിലും കുറച്ചെങ്കിലും നിഷ്പക്ഷത യോടെ പ്രീണന സ്വഭാവം വെടിഞ്ഞ് ഇന്ത്യൻ സംസ്കൃതിയെ പാടെ എതിർക്കുന്ന സ്വഭാവം മാറ്റിയെങ്കിൽ കുറച്ച് കൂടി നല്ലതായിരുന്നു
@malayali801
3 ай бұрын
എന്താണ് ഇന്ത്യൻ സംസ്കൃതി കൊണ്ട് താങ്കൾ അർത്ഥമാക്കുന്നത്
@ar_leo18
3 ай бұрын
onu poyeda
Atrocities against sikh gurus nicely avoided to create a narrative that the king is like humanist babu old sfi days nostalgia
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* *കാശി ക്ഷേത്രവും* ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.
@sainudeenkoya49
3 ай бұрын
സിഖ് വിപ്ലവകാരിയായി സിഖ് ജനത കരുതുന്ന ഭിന്ദ്രൻവാലയെ ഇന്ദിരാ ഗാന്ധി കൊന്നത് ശരിയാണെങ്കിൽ അറംഗസീബിൻ്റെ നടപടിയും ശരിയാണ്.
ഈ എപ്പിസോഡ് കണ്ടുകഴിയുമ്പോൾ മുഗൾ ഭരണകാലത്ത് ഏറ്റവും കൂടുതൽ ഹിന്ദുക്കളെ ദ്രോഹിച്ച ചക്രവർത്തി ഔറംഗസീബ് ആണെന്ന് നിസ്സംശയം മനസ്സിലാകും.. 😅😅😅😅
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്.n
Very nice presentation.. thanks
ബാബു അണ്ണൻ വല്ലാണ്ട് കഷ്ട്ടപ്പെട്ടു ഔറങ്കസീബിനെ വെള്ള പൂശി ഞമ്മന്റെ ആൾക്കാരെ ഒന്ന് സുഖിപ്പിച്ചു നിർത്താൻ
മൊത്തത്തിൽ ഒരു വെളുപ്പീർ ആണല്ലോ 😂 നല്ല ഒരു പരുപാടി ആയിരുന്നു 🙏🏻
@mashkar2062
3 ай бұрын
What he told is right Aurengazeb was a villan , but it is you people who are using his name again and again to divide the country again.... 😢
@bijukuruppassery
3 ай бұрын
പണ്ടത്തെ സമസ്‌കാരം അങ്ങിനെ ആയിരുന്നു അത് എവിടെ ആയാലും .... so വെറുതെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ ചരിത്രം ചരിത്രമായി കണ്ടു നിങ്ങൾ ജീവിക്കുന്ന സംസ്കാരം നല്ലതാകാൻ നോക്കു ..
@codlover4727
3 ай бұрын
Fund kittanundakum…
@jayakrishnan1702
3 ай бұрын
@@codlover4727 100%
@sainudeenkoya49
3 ай бұрын
*ഔറംഗസീബും* കാശി ക്ഷേത്രവും ഒന്നിലധികം തവണ തകർക്കലിനും പുനർ നിർമ്മാണത്തിനും വിധേയമായ വാരാണസിയിലെ കാശിയിൽ ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രം പണിതത് 1780 ൽ മറാത്ത ഭരണാധികാരിയായിരുന്ന, ഇൻഡോറിലെ റാണി അഹല്യ ഭായി ഹോൾക്കർ ആണ് . പിതാമഹനായ ജഹാംഗീറിന്റെ ഭരണകാലത്ത് പുതുക്കിപ്പണിത ക്ഷേത്രമാണ് ഔറംഗസീബ് പൊളിച്ചു മാറ്റിയത്. അതിനു കാരണമായ സംഭവത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ.ബി. എൻ. പാണ്ടെ ഇപ്രകാരം വിവരിക്കുന്നു : " ഒരിക്കൽ ഔറംഗസീബ് വാരാണസി വഴി ബംഗാളിലേക്കു യാത്ര പോവുകയായിരുന്നു. അകമ്പടിയായി നിരവധി ഹിന്ദു രാജാക്കന്മാരും അവരുടെ റാണിമാരുമുണ്ടായിരുന്നു. റാണിമാർക്ക് ഗംഗയിൽ മുങ്ങി കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ദിവസം തങ്ങാനുള്ള അനുവാദത്തിനപേക്ഷിച്ചു. ഔറംഗസീബ് സമ്മതിക്കുകയും അഞ്ചു മൈൽ നീളത്തിൽ പട്ടാള കാവൽ ഏർപ്പെടുത്തി വഴികൾ സുരക്ഷിതമാക്കുകയും ചെയ്തു. പല്ലക്കിലെത്തിയ റാണിമാർ ഗംഗയിൽ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിൽ പൂജകൾ നടത്തുകയും ചെയ്ത ശേഷം തിരികെ യാത്രാ സംഘത്തിലെത്തി. ഒരാൾ മാത്രം തിരിച്ചെത്തിയില്ല. അത് കച്ചിലെ മഹാറാണിയായിരുന്നു ക്ഷേത്ര പരിസരം മുഴുവനും സൂഷ്മമായി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ ഔറംഗസീബ് ഏറെ ക്ഷുഭിതനായി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ റാണിയെ കണ്ടുപിടിക്കാനായി നിയോഗിച്ചു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രഭിത്തിയിലുറപ്പിച്ച ഒരു ഗണേശവിഗ്രഹം ചലന ശേഷിയുള്ളതായി കണ്ടു. ആ വിഗ്രഹത്തെ നീക്കിയപ്പോൾ താഴെ നിലവറയിലേക്ക് നയിക്കുന്ന കുറെ പടവുകളുള്ളതായും. അതിലൂടെ താഴെ എത്തിയപ്പോൾ നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ രാജ്ഞി മാനഭംഗം ചെയ്യപ്പെട്ട് , ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ വിശ്വനാഥ പ്രതിമയുടെ ഇരിപ്പിടത്തിനു നേരെ താഴെയായിരുന്നു ഈ നിലവറ. രാജാക്കന്മാർ അത്യുച്ചത്തിൽ അലമുറയിട്ടു പ്രതിഷേധിച്ചു. നിന്ദ്യമായ ഈ കുറ്റത്തിന് തക്കതായ നടപടി സ്വീകരിക്കണമെന്ന് ചക്രവർത്തിയോടവർ ആവശ്യപ്പെട്ടു. ഈ ദുഷ്പ്രവൃത്തി മൂലം ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതിനാൽ വിശ്വനാഥ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റാനും ക്ഷേത്രം ഇടിച്ചുനിരത്താനും പൂജാരിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. പട്ടാഭി സീതാരാമയ്യ തന്റെ പ്രശസ്തമായ 'The Feathers and the Stones' എന്ന ഗ്രന്ഥത്തിൽ തെളിവുസഹിതം ഈ സംഭവം വിവരിച്ചിട്ടുണ്ട്. പാറ്റ്ന മ്യൂസിയത്തിന്റെ മുൻ പരിപാലകനായ ഡോ.പി.എൽ. ഗുപ്തയും ഇത് സ്ഥിരീകരിച്ചിരിക്കുന്നു. ഔറംഗസീബ് മസ്ജിദ് ധ്വംസനവും നടത്തിയിട്ടുണ്ട്. ഗോൾകൊണ്ടയിലെ ഭരണാധികാരിയായിരുന്ന തനാഷാഹ് പിരിച്ചെടുത്ത നികുതിയിൽ നിന്നും ഡൽഹിക്കുള്ള വിഹിതമടച്ചില്ല. കുറേ വർഷം കൊണ്ട് നികുതി സംഖ്യ കോടികളായി വർദ്ധിച്ചു. തനാ ഷാഹ് ആ സംഖ്യ മുഴുവനും ഒരു സ്ഥലത്ത് കുഴിച്ചിട്ട് അതിനു മുകളിൽ ഒരു ജുമാ മസ്ജിദ് നിർമ്മിച്ചു. ഇതറിഞ്ഞ ഔറംഗസീബ് പള്ളി പൊളിക്കാനുത്തരവിട്ടു. കുഴിച്ചിട്ട ധനം പിടിച്ചെടുത്ത് പൊതുജന താല്പര്യങ്ങൾക്കായി വിനിയോഗിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്ന വിഷയത്തിൽ ക്ഷേത്രത്തിനും മസ്ജിദിനുമിടയിൽ ഔറംഗസീബ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ രണ്ടുദാഹരണങ്ങളാണിവ''. (അവലംബം : Aurangazeb and Tipu Sultan Evaluation of Their Religious Policies By Dr. B.N. Pande. Institute of Objective Studies, New Delhi-25) നിരവധി ക്ഷേത്രങ്ങൾക്ക് ഭൂമി നൽകിയതിന്റെ തെളിവുകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. *** ആദ്യ കാലത്ത് താഴ്ന്ന ജാതികൾക്കും ദളിതർക്കും കാശി ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചിരുന്നില്ല. പല വിധ പ്രക്ഷോഭങ്ങൾക്ക് ശേഷം 1957 ലാണ് പ്രവേശനം ലഭിച്ചത്. '
Deligent ignorance about the forced religious conversion , cruel punishments given to native (kafirs)community, why revolts occurred during aurangazeb during his reign. Atrocities during his campaign against shivaji maharaj are clearly missing in your sessions making the video look like glorify the portrait in episode and white wash his cruelty by saying the rare good things he did thereby hiding all the above mentioned things.
@rumaanxlr8980
3 ай бұрын
Because all these are unfounded and are mere allegations concocted by the mendacious connivance of ultra far right hidutva groups to tarnish the legitimacy of mughals and to pave the way for a militant nationalism. If you check the history you can see the same propaganda was being adopted by Nazi Germany and Kissinger's US for gaining the political upper hand by spreading falsehood by tampering the history.
ബ്രിട്ടീഷുകാരുടെ പ്രാധമിക ലക്ഷ്യങ്ങൾ നിങ്ങൾക്ക് റഫറൻസ്😂